എഴുത്ത് :- ശ്രീജിത്ത് ഇരവിൽ അന്ന് ഉപരി പഠനം കഴിഞ്ഞ് വീട്ടിലെത്തിയ എനിക്ക് മനസ്സ് തുറന്നൊന്ന് അമ്മയോട് സംസാരിക്കാൻ തോന്നി. വിഷയമെന്റെ വിവാഹമായിരുന്നു. അകമഴിഞ്ഞ് പ്രേമിച്ച പഠനകാല സുഹൃത്തിനെ ഞാൻ കെട്ടാൻ തീരുമാനിച്ചതറിഞ്ഞ അമ്മയന്നെന്നോട് കൂടുതലൊന്നും സംസാരിച്ചില്ല. മോന്റെയിഷ്ട്ടമെന്നും പറഞ്ഞ് അമ്മ… Read more
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം അവനെയാരും കണ്ടിട്ടില്ല. ലോകത്തോളം നീണ്ട പത്ത് വർഷങ്ങൾക്ക്… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ ആറ് വർഷങ്ങൾക്ക് മുമ്പ് സകല വർത്തകളിലുമിടം പിടിച്ച നാടാർ കൂട്ട ബ ലാത്സംഘത്തിനിരയായ പെൺകുട്ടിയെയാണ് ഒറ്റമോൻ കെട്ടാൻ പോകുന്നു വെന്നറിഞ്ഞാൽ അച്ഛനൊരിക്കലും സമ്മതിക്കില്ല. അച്ഛനേയും അച്ഛന്റെ അഭിമാന ബോധത്തേയും മറ്റാരേക്കാളും കൂടുതലെനിക്കറിയാം. പെണ്ണുകാണൽ ചടങ്ങിന്റെയന്ന് തന്നെയവൾ… Read more
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ മാസം രണ്ട് കഴിഞ്ഞിട്ടും മെൻസസായില്ല. ഒരാരംഭ ഗർഭിണിയുടെയെല്ലാ സ്വഭാവങ്ങളും ശരീരം കാണിക്കുകയും ചെയ്യുന്നു. സ്വയ പരിശോധനയിലത് രണ്ടുവര കാണിച്ച് സ്ഥിതീകരണം തരുകയും ചെയ്തു. ബോധം പോകുന്നതുവരെ സുഹൃത്തുക്കളുമായി കു ടിച്ച് അർമ്മാദിച്ചയാ രാത്രി ഞാനോർത്തൂ. ആരോയെന്നെയന്ന് ഭോ… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ പത്താം തരത്തിൽ പഠിക്കുന്ന മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ഒരു ഫോൾഡറിൽ മുഴുവൻ പോ ൺ വീഡിയോസായിരുന്നു. അത് കണ്ടെന്റെ കണ്ണ് തള്ളി! നെഞ്ച് രണ്ടായിടിച്ചു! തൊണ്ട വരണ്ടു! അന്ന് രാത്രിയിൽ കെട്യോനോട് കാര്യം പറഞ്ഞപ്പോൾ സാരമില്ലെന്നും,… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ അംഗങ്ങളിൽ പത്തുവർഷം ദാമ്പത്യം പൂർത്തിയാക്കിയവരിൽ മനപ്പൊരുത്തം കൂടിയ ഭാഗ്യ ദമ്പതികളെ തിരഞ്ഞെടുക്കാൻ ഒടുവിൽ ക്ലബ് തീരുമാനിച്ചു. അതിനായി ചില ചോദ്യോത്തരക്കളികളും ട്രെഡീഷണൽ മോഡേൺ പ്രച്ചന്നവേഷ മത്സരവും സംഘടിപ്പിക്കും. ഞാനുമെന്റെ ഭാര്യയുമുൾപ്പെടെ പത്തുവർഷം പൂർത്തിയാക്കിയ ഇരുപതോളം ദമ്പതിമാരുണ്ട്… Read more
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞാണ് അതിയാനെന്റെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്നയൊരു മാലയും രണ്ട് കനത്ത വളയും പണയപ്പെടുത്തിയത്. പൊന്നില്ലാത്ത കഴുത്തും കൈയ്യും കാട്ടി പുറത്തിറങ്ങേണ്ടി വരുന്ന കാര്യമെനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. അതുമാത്രമോ..! അടുത്ത ആഴ്ച്ചയെന്റെ… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം, വേണ്ടായെങ്കിൽ കൊണ്ടുപോകാം. ഞാനച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. സാധാരണയെല്ലാ വൃദ്ധരുടേയും സ്വഭാവിക മരണ കാരണമായ ഹൃദയധമനികളുടെ പരിക്കാണ് അച്ഛനും. സ്വന്തം പിതാവിന്റെ വിഷയത്തിലെനിക്ക് വളരെയേറെ… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്. ചവിട്ട് കനത്തിലായത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ബന്ധം വേർപ്പെട്ടുവെന്നതിന്റെ കോടതിയുത്തരവ് വരുന്നതുവരെ ഞാനൊരു അഭയാർത്ഥിയെ പോലെയെന്റെ വീട്ടിൽ… Read more
എഴുത്ത് :- ശ്രീജിത്ത് ഇരവിൽ കുഞ്ഞ് നാളിലേ അമ്മ മരിച്ചത് കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴൊക്കെ ഞാനൊരു കൊച്ച് കുഞ്ഞാകുന്നത്. അദ്ദേഹമപ്പോൾ മീശയുള്ളയൊരു അമ്മയാകും..! അമ്മയുടെ മരണ ശേഷം അച്ഛനെന്നെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ട് എങ്ങോട്ടോ പോയി. വേറെ കെട്ടാൻ… Read more