ആദ്യ പകുതി നേരം കെട്ടിപിടുത്തവും സങ്കടം പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് ആഴത്തിലുള്ള ചിന്തയുമായി അവർ രണ്ടാളും മുഖത്തോട് മുഖം നോക്കുന്നതു….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ അച്ഛൻ അഞ്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചുവെത്രെ! വിവാഹം കഴിഞ്ഞ പെങ്ങളുടെ കൂടെയാണ് അമ്മ. ഉണ്ടായിരുന്ന വീടു വിൽക്കുകയും ചെയ്തു. പ്രാഥമികമായ അന്വേഷണത്തിൽ അമ്മയും … Read more

ഒരുനാൾ ഒരു വരിയെങ്കിലും അടയാളപ്പെടുത്താതെ സ്വപ്നയ്ക്ക് ഉറക്കം വരാറില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, താൻ ജീവിക്കുന്ന മുഹൂർത്തങ്ങളെ വീണ്ടും കാണാനാണെന്ന് മാത്രമേ അവൾ പറയാറുള്ളൂ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നാലുവർഷമായി കൂടെയുണ്ടായിരുന്ന സ്വപ്ന ഇന്നൊരു സ്വപ്നമാണ്. ഞാൻ മാത്രം കണ്ടുകൊണ്ടിരുന്ന അവൾ എങ്ങോട്ട് പോയെന്ന് പോലും എനിക്ക് അറിയില്ല. ഒരുനാൾ ഓഫീസിൽ നിന്ന് വന്നപ്പോൾ … Read more

എനിക്ക് ഇഷ്ടമായിരുന്നു അവളെ. തുടർന്നുള്ള നാളുകളിലെല്ലാം കടുത്ത ദുഃഖത്തിലേക്ക് ഞാൻ ആണ്ടു പോയി. എന്റെ ഡിഗ്രി മുടങ്ങി. ചിലവിന് വേണ്ടി അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടി തോന്നിയപ്പോൾ ടാക്സി ഡ്രൈവറായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ദെബോറയ്ക്ക് ചുരുള മുടികളും തിളങ്ങുന്ന ഗോളി കണ്ണുകളുമാണ്. മംഗലാപുരം എയർപോർട്ടിൽ നിന്നുള്ള മടക്ക യാത്രയിലാണ് എന്റെ ടാക്സിയിലേക്ക് അവൾ കയറുന്നത്. ഉഡുപ്പിയിലേക്കാണ് പോകേണ്ടത്. ഒരു … Read more

ഒടുവിൽ, നിന്നെ കെട്ടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ മുൻവാതിൽ സുരേഷേട്ടൻ ശക്തമായി അടച്ചു. ചൂട്! കിടപ്പു മുറിയിൽ ഏസി ഓണിലായിരുന്നിട്ടു പോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ സുരേഷേട്ടനൊരു സൂര്യനാണ്. ചൂടെന്ന് പറഞ്ഞാൽ പരിസരത്തേക്ക് ചിന്തകൾക്ക് പോലും അടുക്കാൻ പറ്റില്ല. എന്റെ ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് … Read more

അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഏഷ്യൻ പബ്ലിക് സ്കൂളിലെ ആറാം തരത്തിൽ പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയമാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്! മാതൃഭാഷ സംസാരിച്ചതിന് ഒരുനാൾ മുഴുവൻ എന്നെ എഴുന്നേറ്റ് നിർത്തിപ്പിച്ചു. … Read more

അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭർത്താവിന്റെ കാഴ്ച്ചപ്പാടിൽ കോമെൺ സെൻസില്ലാത്ത വർഗ്ഗത്തിൽ പെട്ടവളാണ് ഞാൻ. പഴമക്കാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ പൊട്ടക്കിണറിലെ തവള! ‘നീ വായിക്കുന്ന പൈങ്കിളി സാഹിത്യമൊന്നുമല്ല മോളെ യാഥാർഥ്യം… … Read more

ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. … Read more

ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. കോണിപ്പടികളുടെ അരികിലായി ഞാൻ പതുങ്ങിയിരുന്നു. മുകളിലെ നിലയിൽ ആൾത്താമസമില്ലെന്നത് നേരത്തേ ഉറപ്പിച്ചതാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാനന്ന് മോഷ്ട്ടിക്കാൻ കയറിയതൊരു ഇരുനില വീട്ടിലായിരുന്നു. വലിഞ്ഞു കയറി ടെറസ്സിൽ എത്തിയപ്പോൾ അവിടെയൊരു കതകുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന താക്കോൽ കൂട്ടത്തിൽ നിന്നും പതിമൂന്നാമത്തേത് കൊണ്ടാണ് ഞാനത് … Read more

വീടിന്റെ ആധാരത്തിന് മുകളിൽ അമ്പതിനായിരം രൂപ കൂട്ടിയെടുക്കാനായി ഞാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ ചെന്നപ്പോഴാണ് വീടും പറമ്പും നിലവിൽ സുധാകരന്റെ പേരിലാണെന്ന് അറിയാൻ കഴിഞ്ഞത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് ഞാനൊരു അന്നദാനത്തിന്റെ നീളൻ വരിയുടെ അവസാന ഭാഗത്തായി നിൽക്കുകയായിരുന്നു. സമാന്തരമെന്നോണം സ്ത്രീകൾക്കുമുണ്ട് ഒരു കാത്തിരിപ്പിന്റെ നീളം. അതിൽ എന്റെ അടുത്തായി നിന്നിരുന്നത് നെറ്റിയിൽ … Read more

പ്രഥമമായ അന്വേഷണത്തിൽ എത്തേണ്ട സ്ഥാപനത്തിൽ ആ ചെറുപ്പക്കാരൻ എത്തിയിട്ടില്ല. മരിച്ചോ ജീവിച്ചോയെന്ന് പോലും അറിയില്ല. സംസ്ഥാന പോലീസുകാർക്ക് കല്ല്യാണിയമ്മയുടെ മോന്റെ പൊടിപോലും കണ്ടെത്താൻ ആയില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ബസ്സിൽ നിന്ന് ഇറങ്ങിയ ആൾക്കാരിൽ നിന്നുമൊരു സ്ത്രീ എന്റെ ബേക്കറിയിലേക്ക് വന്നു. പ്രായമൊരു നാൽപ്പത് താണ്ടില്ല. മുറുക്കാൻ ചവക്കുന്നതു കൊണ്ട് എനിക്ക് വായ തുറക്കാൻ … Read more

കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ അന്ന് ജില്ലാ ആശുപത്രിയിൽ ആൾക്കാർ … Read more