ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ തളരാറില്ല.. അവർക്ക് കുഞ്ഞുങ്ങളില്ല. കിടാങ്ങളെയോ പേരക്കിടാങ്ങളെയോ കൊഞ്ചാൻ …

ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു……… Read More

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ …..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇന്നത്തെ ബംഗ്ലാദേശിലെ ദ്വാക്കി ഗ്രാമത്തിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി അമ്പതിൽ മേഘാലയിലേക്ക് കുടിയേറി പാർത്തതാണ് അസ്‌ക്കറിന്റെ കുടുംബം. അന്നവൻ തീരേ കുഞ്ഞാണ്. കൈവെള്ളയിൽ തൊടുമ്പോൾ പാൽ പല്ല് കാട്ടി ചിരിക്കുന്ന പ്രായം. അന്ന് അസ്ക്കറിന്റെ ഉപ്പയ്ക്കും കുടുംബത്തിനും താമസിക്കാനുള്ള …

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ ….. Read More

ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പു മുണ്ടോയെന്ന ഒറ്റ ചോദ്യം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്നപ്പോൾ ഉള്ളമൊരു കടവാതിലിനെ പോലെ തല കീഴായി തൂങ്ങി നിന്നു…! പെട്ടന്നൊരു തീരുമാനം …

ഇനിയൊരിക്കലും കാണരുതെന്നും മിണ്ടരുതെന്നും കരുതിയ എന്റെ കാമുകനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തന്റേത് തന്നെയാണെന്നതിന് വല്ല ഉറപ്പു മുണ്ടോയെന്ന ഒറ്റ ചോദ്യം…… Read More

ആ വായനയ്ക്ക് ശേഷമാണ് ശല്ല്യം ചെയ്യാതെ പിറകേ നടക്കുന്ന അശോകനുമായി സുലോചന ബ ന്ധത്തിൽ ഏർപ്പെടുന്നത്. പക്ഷേ, യാഥാർഥ്യ ജീവിതത്തിലെ……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ശാന്തമ്മയുടെ മകൾ സുലോചന കവിതയെഴുതും. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്ന പെണ്ണിന് വായന ശാലയിലാണ് ജോലി. തനിക്കു വേണ്ടി ക്രമീകരിച്ച് വെച്ചതാണ് അവിടെയുള്ള പുസ്തകങ്ങളെല്ലാമെന്നാണ് ആ സൂക്ഷിപ്പു കാരിയുടെ വിചാരം. ‘ആടത്തെ പുസ്തകെല്ലാം തിന്നതിന്റെ പിരാന്താണ് നിനക്ക്…!’ അശോകൻ …

ആ വായനയ്ക്ക് ശേഷമാണ് ശല്ല്യം ചെയ്യാതെ പിറകേ നടക്കുന്ന അശോകനുമായി സുലോചന ബ ന്ധത്തിൽ ഏർപ്പെടുന്നത്. പക്ഷേ, യാഥാർഥ്യ ജീവിതത്തിലെ…… Read More

ആ ശബ്ദം എനിക്കൊരു പുതിയ അറിവായിരുന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അച്യുതൻ കേട്ടില്ല. മനഃപൂർവ്വം ഞാൻ അവന്റെ പെണ്ണിനെ അവനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് പോലും……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ചൂട്ട് കെടുത്തി ഞാനൊരു ബീ ഡി കത്തിച്ചു. അതുകണ്ടപ്പോൾ ഏതൊയൊരുത്തൻ തീപ്പട്ടിക്കായി എന്റെ മുന്നിൽ കൈനീട്ടി. അത് കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് സുമിത്രയെ ഞാൻ കാണുന്നത്. ഒക്കത്തൊരു കുഞ്ഞുമുണ്ട്. അവളുടെ കല്ല്യാണമൊക്കെ കഴിഞ്ഞ കാര്യമൊക്കെ കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ …

ആ ശബ്ദം എനിക്കൊരു പുതിയ അറിവായിരുന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അച്യുതൻ കേട്ടില്ല. മനഃപൂർവ്വം ഞാൻ അവന്റെ പെണ്ണിനെ അവനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് പോലും…… Read More

ആരെങ്കിലും കണ്ടോയെന്ന് പരിശോധിക്കാൻ ഞാൻ അത് പെറുക്കിയെടുത്ത് ധൃതിയിൽ കണ്ണിൽ വെച്ചു. ഭാഗ്യം! ആരും കണ്ടിട്ടില്ല. തുടർന്ന് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് തിരിച്ച് ചും ബിക്കാൻ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞാണ് പ്രേമിച്ച പെണ്ണ് കയ്യൊഴിഞ്ഞത്. കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! ക ള്ളുകുടിക്കില്ല. പു കവലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവൾ എത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല. ഞാനൊരു പാഴാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു.. ഒരിക്കൽ അവളുമായി …

ആരെങ്കിലും കണ്ടോയെന്ന് പരിശോധിക്കാൻ ഞാൻ അത് പെറുക്കിയെടുത്ത് ധൃതിയിൽ കണ്ണിൽ വെച്ചു. ഭാഗ്യം! ആരും കണ്ടിട്ടില്ല. തുടർന്ന് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് തിരിച്ച് ചും ബിക്കാൻ….. Read More

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ആ മോഹം നടക്കില്ലയെന്റെ പൊന്നുമക്കളേയെന്ന് പറയാൻ എനിക്ക് ഏറെ നേരവും വേണ്ടിവന്നില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭാര്യയുടെ ആണ്ടായിരുന്നു. അച്ഛന് ഞങ്ങളുടെ കൂടെ വന്നൂടെയെന്ന് പറയാൻ മക്കൾ മൂന്നുപേരും ആ രാത്രിയിൽ എന്റെ മുന്നിൽ വന്നു നിന്നു. അമ്മയുടെ ഓർമ്മദിനം കൂടാൻ ഒരേ നഗരത്തിലെ വെവ്വേറെ ഇടങ്ങളിൽ നിന്നാണ് മക്കൾ വന്നിരിക്കുന്നത്. മൂത്തവൾക്ക് ഞാൻ ഒപ്പം …

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ആ മോഹം നടക്കില്ലയെന്റെ പൊന്നുമക്കളേയെന്ന് പറയാൻ എനിക്ക് ഏറെ നേരവും വേണ്ടിവന്നില്ല……. Read More

ശശാങ്കൻ പാടുപെട്ട് പറയാൻ പോകുന്നതെന്താണെന്ന് ഞാൻ ഊഹിച്ചു. അവന്റെ അച്ഛന്റെ അഭിപ്രായത്തിൽ മരണ വണ്ടിയിൽ എവിടേക്കും പോകേണ്ടായെന്ന്! കുഴപ്പമില്ലടായെന്നും പറഞ്ഞ് ഞാൻ….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കേട്ടത് ശരിയാണ്. ഓട് മാറ്റാൻ കയറിയപ്പോൾ താഴേക്ക് വീണ ഗോപാലൻ മേലേക്ക് പോയത് എന്റെ കാറിൽ നിന്നുതന്നെയാണ്. കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ ആറുപേരുടെ ജീവൻ ഇങ്ങനെ പോയി. പേറുവണ്ടിയെന്ന് വിളിച്ച് കളിയാക്കുന്നവർക്ക് എന്നെ ചൂണ്ടാൻ മരണ വണ്ടിയെന്ന മറ്റൊരു പേരുകൂടി …

ശശാങ്കൻ പാടുപെട്ട് പറയാൻ പോകുന്നതെന്താണെന്ന് ഞാൻ ഊഹിച്ചു. അവന്റെ അച്ഛന്റെ അഭിപ്രായത്തിൽ മരണ വണ്ടിയിൽ എവിടേക്കും പോകേണ്ടായെന്ന്! കുഴപ്പമില്ലടായെന്നും പറഞ്ഞ് ഞാൻ…. Read More

അയാളുടെ കടൽ നോട്ടത്തിന്റെ അറ്റത്തേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു. അതിനുശേഷമാണ് ആ ചോദ്യത്തിലൊരു ആത്മഹ ത്യയുണ്ടല്ലോയെന്ന് ഞാൻ ചിന്തിച്ചത്…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മീൻ പിടിക്കുന്നതിനേക്കാളും എനിക്ക് ഇഷ്ട്ടം കടല വിൽക്കുന്നതാണ്. മോള് പഠിച്ചുതോറ്റ പുസ്തകങ്ങളുടെ കടലാസുകൾ പിച്ചിയെടുത്ത് ചുരുട്ടി ഞാൻ കോണുകളാക്കും. അതിൽ പൂഴിയിൽ വറുത്ത കടലകളിട്ട് അടക്കും. എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ സഞ്ചിയിലിട്ട് ഞാൻ കടലിലേക്ക് നടക്കും. മുന്നൂറ് മീറ്ററോളമേയുള്ളൂ …

അയാളുടെ കടൽ നോട്ടത്തിന്റെ അറ്റത്തേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു. അതിനുശേഷമാണ് ആ ചോദ്യത്തിലൊരു ആത്മഹ ത്യയുണ്ടല്ലോയെന്ന് ഞാൻ ചിന്തിച്ചത്……. Read More

ആരുമില്ലായെന്ന് ഉള്ളിൽ അലമുറയിട്ട് കരയുന്ന തന്നോട് യാത്രയിൽ എപ്പോഴോ കല്യാണിക്കൊരു മടുപ്പ് തോന്നി. ആ മടുപ്പിനെ മറികടക്കാൻ എന്തുചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പറമ്പിന്റെ തെക്കേ മൂലയിൽ പന്തലിച്ച പ്ലാവിന്റെ ഇളം തണ്ടുകളെ തോട്ടിക്കത്തിയിൽ അരിഞ്ഞിടുമ്പോഴാണ് നാണുവിനെ പാമ്പ് കൊത്തിയത്. പഴുത്ത് കരിഞ്ഞ പ്ലാവിലകളിൽ അമർന്ന് കിടക്കുന്ന പാതി പ്രാണനെ നെഞ്ചോട് ചേർത്ത് കല്ല്യാണിയന്ന് തൊണ്ടപൊട്ടി കരഞ്ഞു. കൂടിയവരാരും ഇപ്പോഴുമത് മറന്നിട്ടുണ്ടാകില്ല. നാണുവിന്റെ …

ആരുമില്ലായെന്ന് ഉള്ളിൽ അലമുറയിട്ട് കരയുന്ന തന്നോട് യാത്രയിൽ എപ്പോഴോ കല്യാണിക്കൊരു മടുപ്പ് തോന്നി. ആ മടുപ്പിനെ മറികടക്കാൻ എന്തുചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു….. Read More