കൂടുതലൊന്നും ഞാൻ പിന്നെ ചോദിച്ചില്ല. കാണണമെന്ന് തോന്നുമ്പോൾ ഓടിപ്പിടിച്ച് വരാൻ പറ്റാത്ത അത്രത്തോളം ദൂരത്തേക്ക് മക്കളൊക്കെ പോകുന്നുവെന്ന് പറയുമ്പോൾ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാടുവിട്ട് പഠിക്കാൻ ഞാൻ അനുവദിച്ചത്. പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക് അവൻ തിരിച്ച് …

കൂടുതലൊന്നും ഞാൻ പിന്നെ ചോദിച്ചില്ല. കാണണമെന്ന് തോന്നുമ്പോൾ ഓടിപ്പിടിച്ച് വരാൻ പറ്റാത്ത അത്രത്തോളം ദൂരത്തേക്ക് മക്കളൊക്കെ പോകുന്നുവെന്ന് പറയുമ്പോൾ……. Read More

അതുകേട്ടപ്പോൾ അയാളുടെ മുഖം ചുളിഞ്ഞു. എന്നാൽ ഫോണിൽ തന്നെ പറഞ്ഞൂടായിരുന്നോ എന്ന് ചോദിച്ച് അയാൾ തന്റെ ആക്റ്റീവയിൽ കയറി പോകാൻ ഒരുങ്ങി…….

എഴുത്ത്:ശ്രീജിത്ത് ഇരവിൽ സൊമാറ്റോയിൽ ഡെലിവറി ജോലി ചെയ്യാൻ എനിക്കൊരു ബൈക്ക് വേണമായിരുന്നു. അതിനായി സമാഹരിച്ച പണവുമായി ഞാൻ അന്വേഷണം തുടങ്ങി. ‘ഫൈനലായിട്ട് എത്ര തരണം…?’ ആ രണ്ടായിരം മോഡൽ സ്പ്ലണ്ടറിന്റെ ടാങ്കിൽ തട്ടിയിട്ട് ഞാൻ ചോദിച്ചു. ‘പറഞ്ഞതിൽ നിന്ന് ഒരു രൂപപോലും …

അതുകേട്ടപ്പോൾ അയാളുടെ മുഖം ചുളിഞ്ഞു. എന്നാൽ ഫോണിൽ തന്നെ പറഞ്ഞൂടായിരുന്നോ എന്ന് ചോദിച്ച് അയാൾ തന്റെ ആക്റ്റീവയിൽ കയറി പോകാൻ ഒരുങ്ങി……. Read More

അന്ന് പത്തിൽ തോറ്റുപോയപ്പോൾ ഉയർന്ന വിജയം കരസ്ഥമാക്കിയ അയലത്തെ സതീശനെ കോർത്ത് അമ്മാവൻ പറഞ്ഞതാണ്. ജീവന്റെ അസ്ഥിയിലാണ് ആ വാക്കുകൾ കൊണ്ടത്……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ എന്റെ പേര് രമേശൻ എന്നാണ്. എത്ര ശ്രമിച്ചിട്ടും എനിക്ക് സതീശൻ ആകാൻ സാധിച്ചില്ല. അവനെ പോലെ പഠിക്കാനോ ജോലി സമ്പാദിക്കാനോ പെണ്ണ് കേട്ടാനോ കഴിഞ്ഞില്ല. എല്ലായിടത്തും എന്നെ തൊട്ടത് വമ്പൻ പരാജയങ്ങൾ മാത്രം… എനിക്ക് ഏറ്റവും ഇഷ്ട്ടം …

അന്ന് പത്തിൽ തോറ്റുപോയപ്പോൾ ഉയർന്ന വിജയം കരസ്ഥമാക്കിയ അയലത്തെ സതീശനെ കോർത്ത് അമ്മാവൻ പറഞ്ഞതാണ്. ജീവന്റെ അസ്ഥിയിലാണ് ആ വാക്കുകൾ കൊണ്ടത്…….. Read More

ആനന്ദവല്ലിയെ മുഴുവനായും അ നുഭവിക്കണമെന്ന താല്പര്യത്തോടെ ഞാൻ പറഞ്ഞു. ഒരുനാൾ നിന്റെ ജീവൻ പോയാൽ താൻ എന്തുചെയ്യുമെന്നായിരുന്നു അപ്പോൾ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഇടയ്ക്കെന്നെ ത ല്ലും.. കൊ ല്ലുമെന്ന് പറയും… തന്റെ വീടാണെന്നും, ഇറങ്ങി പോകെന്നും അലറും…’ “എന്നാൽ പിന്നെ ഇറങ്ങി പൊയ്ക്കൂടേ…? ” അന്ന് ഫോണിൽ വിളിച്ച് തന്റെ ദയനീയത പറയുന്നതിന്റെ ഇടയിൽ ആനന്ദവല്ലിയോട് ഞാൻ ചോദിച്ചു. കുടുംബവും പഠിപ്പുമില്ലാത്ത …

ആനന്ദവല്ലിയെ മുഴുവനായും അ നുഭവിക്കണമെന്ന താല്പര്യത്തോടെ ഞാൻ പറഞ്ഞു. ഒരുനാൾ നിന്റെ ജീവൻ പോയാൽ താൻ എന്തുചെയ്യുമെന്നായിരുന്നു അപ്പോൾ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്……. Read More

ആരേയും മയക്കുന്ന സൗന്ദര്യം. ഞാൻ മലർന്നടിച്ച് വീണുപോയി. പരസപരം ശiരീരം പങ്കിടുന്ന വിധത്തിൽ അടുത്തിട്ടും അവൾ എന്നെ ജീവിതത്തിലേക്ക് എടുത്തില്ല…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ശ്യാമളയ്ക്ക് എന്നെ ഇഷ്ട്ടമാണോയെന്ന് ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. എന്താണ് അകത്തെന്ന് അറിയാതെ ഒരു മാളത്തിൽ കൈ ഇടുന്നത് പോലെയാണ് അവളോടുള്ള ഇടപെടൽ. ദേഷ്യം വന്നാൽ അവളൊരു യക്ഷിയാണ്. കാരണക്കാർ ആരായാലും ശ്യാമള പൊട്ടിത്തെറിക്കും. എന്തൊക്കെയാണ് തന്റെ നാക്കിൽ …

ആരേയും മയക്കുന്ന സൗന്ദര്യം. ഞാൻ മലർന്നടിച്ച് വീണുപോയി. പരസപരം ശiരീരം പങ്കിടുന്ന വിധത്തിൽ അടുത്തിട്ടും അവൾ എന്നെ ജീവിതത്തിലേക്ക് എടുത്തില്ല……. Read More

പേരെടുത്ത് വിളിച്ച് ആ അമ്മൂമ്മ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. കാതുപൊട്ടുന്ന വിധം ആ സ്ത്രീ ഒച്ചവെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു. പോകാൻ നേരം നിന്റെ അച്ഛനോട് പാലിന്റെ പൈസ തരാൻ പറയണമെന്നും അവർ പറഞ്ഞു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് കുന്നിൻ മുകളിലെ സർക്കാരിന്റെ ലക്ഷം വീട് കോളനിയിൽ പാർത്തിരുന്ന എന്റെ ബാല്യം. ടീവി കാണാൻ കുന്ന് ഇറങ്ങി താഴെയൊരു വീട്ടിലേക്ക് വരണം. അവിടെ നിന്നാണ് പാലും വാങ്ങുന്നത്. അന്നൊക്കെ എനിക്ക് ഞാൻ തന്നെ സജ്ജമാക്കിയ ഒരു വണ്ടിയുണ്ട്. …

പേരെടുത്ത് വിളിച്ച് ആ അമ്മൂമ്മ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. കാതുപൊട്ടുന്ന വിധം ആ സ്ത്രീ ഒച്ചവെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു. പോകാൻ നേരം നിന്റെ അച്ഛനോട് പാലിന്റെ പൈസ തരാൻ പറയണമെന്നും അവർ പറഞ്ഞു…… Read More

തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചും ബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചും ബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ മാ ,റിടങ്ങളിലേക്ക് ഇ ഴയും. ഞാൻ അപ്പോൾ തടയും. വളരേ ദുർബലമായ എന്റെ എതിർപ്പ് മറി കടക്കാൻ അയാൾക്ക് തീരേ പ്രയാസമുണ്ടാകാറില്ല. …

തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചും ബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ……. Read More

അമ്മയുടെ ഓർമ്മ വരുമ്പോഴെല്ലാം കാറിക്കരയുന്ന അനിയത്തിയെ സമാധാനിപ്പിക്കാൻ പോലും അച്ഛന് സാധിച്ചില്ല. അമ്മൂമ്മയുടെ പള്ളയിലേക്ക് ചാരി നിർത്തി, ചേർത്ത് നിർത്തേണ്ട അച്ഛൻ എങ്ങോട്ടോ പോയി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഏഴിൽ പഠിക്കുമ്പോഴാണ് പീയൂണ് വന്ന് വീട്ടിലേക്ക് പോകാൻ പറഞ്ഞത്. ഞാൻ അനിയത്തിയേയും കൂട്ടി ആഞ്ഞുനടന്നു. നടത്തത്തിനിടയിൽ നമുക്കുമാത്രം സ്കൂൾ വിട്ടല്ലേ ഏട്ടായെന്ന് പറഞ്ഞ് അവൾ എന്നോട് ചിരിക്കുകയും കളിതമാശകൾ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്റെയുള്ളിൽ വീട്ടിലേക്ക് എത്താനുള്ള വേഗത മാത്രമായിരുന്നു… …

അമ്മയുടെ ഓർമ്മ വരുമ്പോഴെല്ലാം കാറിക്കരയുന്ന അനിയത്തിയെ സമാധാനിപ്പിക്കാൻ പോലും അച്ഛന് സാധിച്ചില്ല. അമ്മൂമ്മയുടെ പള്ളയിലേക്ക് ചാരി നിർത്തി, ചേർത്ത് നിർത്തേണ്ട അച്ഛൻ എങ്ങോട്ടോ പോയി…… Read More

വളരേ ഔപചാരികമായി പക്വതയോടെ ഓമന സംസാരിച്ചപ്പോൾ എന്റെ കാതുകൾക്കത് അവിശ്വസനീയമായിരുന്നു… മകളുടെ കെട്ട് മുടങ്ങിയതിൽ ഹൃദയം പൊട്ടി…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ആദ്യമായി ഞാൻ ഓമനയെ കാണുന്നത് അവളുടെ കല്ല്യാണം മുടങ്ങിയ പന്തലിൽ വെച്ചാണ്. ഉറപ്പിച്ച ചെറുക്കൻ മുഹൂർത്തിന് എത്തിയില്ല. തന്റെ ഉറ്റസുഹൃത്തായ പെൺകുട്ടിയെ പിരിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ ആ ചെറുപ്പക്കാരന് വയ്യത്രെ.. ‘അതേതായാലും നന്നായി… കെട്ട് കഴിഞ്ഞിട്ടല്ലല്ലോ …

വളരേ ഔപചാരികമായി പക്വതയോടെ ഓമന സംസാരിച്ചപ്പോൾ എന്റെ കാതുകൾക്കത് അവിശ്വസനീയമായിരുന്നു… മകളുടെ കെട്ട് മുടങ്ങിയതിൽ ഹൃദയം പൊട്ടി……. Read More

നായ മറിഞ്ഞുവീണ ഇടത്തേക്ക് നോക്കിയപ്പോൾ അത് അതിന്റെ അവസാന പിടച്ചിലിലായിരുന്നു…! ചുറ്റും ര ക്തം തെറിപ്പിച്ചുകൊണ്ട് ആ നായ ഞാൻ നോക്കിനിൽക്കെ പിടഞ്ഞുപിടഞ്ഞ് ച ത്തു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മുന്നിൽ പോകുന്ന ഓട്ടോറിക്ഷയ്ക്ക് എന്ത്‌ അഹങ്കാരമാണ്…! എത്ര വട്ടം ഹോണടിച്ചിട്ടും അതിനൊരു കൂസലുമില്ല.. ഇത്തിരി സൈഡ് കിട്ടിയാൽ ഞാനും എന്റെ കാറുമങ്ങ് മറികടന്ന് പോകുമായിരുന്നു. അല്ലെങ്കിലും നിരത്തിലേക്ക് ഇറങ്ങിയാൽ തൊട്ട് മുമ്പിലൊരു വാഹനമുണ്ടാകാൻ പാടില്ലായെന്നത് എനിക്ക് നിർബന്ധമാണ്. അതിനുവേണ്ടി …

നായ മറിഞ്ഞുവീണ ഇടത്തേക്ക് നോക്കിയപ്പോൾ അത് അതിന്റെ അവസാന പിടച്ചിലിലായിരുന്നു…! ചുറ്റും ര ക്തം തെറിപ്പിച്ചുകൊണ്ട് ആ നായ ഞാൻ നോക്കിനിൽക്കെ പിടഞ്ഞുപിടഞ്ഞ് ച ത്തു…… Read More