ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ…….

വിശപ്പ് എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് രാത്രി; ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ. പാതയോരത്തേ ഏതോ തട്ടുകടയിൽ നിന്നും, ഉയർന്നു പൊങ്ങുന്ന… Read more

ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ………

ഭാഗ്യക്കുറി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി കാത്തിരുന്നു. ചെത്തിത്തേയ്ക്കാത്ത പരുക്കൻ ഇഷ്ടികച്ചുവരിലെ പഴഞ്ചൻ ക്ലോക്കിൽ സമയം എട്ടരയെന്നു കാണിച്ചു. പ്ലാസ്റ്റിക്… Read more