മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്…..
നേർക്കാഴ്ച എഴുത്ത്:-നിഷ സുരേഷ്കുറുപ്പ് ബാംഗ്ലൂരിലെ തെരുവോരങ്ങളിൽ വെറുതെ സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു വിശ്വംഭരൻ. ഭാര്യ മരിച്ചതിനെ തുടർന്ന് മകനും ,മരുമകളും , പേരക്കുട്ടിയും നാട്ടിൽ നിന്നും വിശ്വംഭരനെ തങ്ങൾ താമസിക്കുന ബാംഗ്ലൂരിലെ ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു .മകനും ഭാര്യയ്ക്കും അവിടെയാണ് …
മകനിൽ നിന്നും കഥകൾ അറിഞ്ഞു ആ വൃദ്ധൻ ആണത്ര ആളിനെ വിളിച്ച് കൂട്ടിയതും തന്നെ രക്ഷിച്ചതും. പുറത്ത് മരുമകളും പേരക്കുട്ടിയും ഉണ്ട് ലീവെടുത്ത് തനിക്ക് കാവലായി വന്നതാണ്….. Read More