രാത്രിയു ടുപ്പ് ധരിക്കുന്ന നേരത്താണ് വെൻ്റിലേറ്ററിനപ്പുറത്തെ ചലനം ശ്രദ്ധയിൽ പതിഞ്ഞത്. നീട്ടിപ്പിടിച്ച കയ്യും, അതിലെ മൊബൈൽ ഫോണും ഒരു നിമിഷം കാഴ്ച്ചയിൽ വിരുന്നു വന്നു…..

നന്മമരം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സിങ്കിൽ ചിതറിക്കിടന്ന അവസാന പാത്രവും കഴുകിയെടുത്ത് ഒതുക്കിവച്ച്,അടുക്കള അടിച്ചുതുടച്ചു വിനീത നടയകത്തേക്കു നടന്നു. സമയമപ്പോൾ, രാത്രി പത്തര കഴിഞ്ഞിരുന്നു. അടുക്കളയോടു ചേർന്നുള്ള … Read more

ഈശ്വരാ, ഒരു കിലോമീറ്റർ അപ്പുറത്തുള്ള ബാiറിലേക്ക് ഇയാൾക്കു നടന്നുപോയാൽ പോരെ;?നാശം, വീണ്ടും മുപ്പതു രൂപേടെ വാടക. രമേഷ്, മനസ്സിൽ പ്രാകിക്കൊണ്ടാണ് ഓട്ടോ മുന്നോട്ടെടുത്തത്…….

ഓട്ടം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മുപ്പത്തിരണ്ടാം നമ്പറിൽ നിന്നും തള്ളിയും നിരക്കിയും ഓട്ടോ ഒന്നാമതെത്തിയപ്പോൾ, ഉച്ചയാകാറായിരുന്നു. ഇന്നൊരു വർക്കത്തില്ലാത്ത ദിവസമാണെന്നു രമേഷിനു തോന്നി.രാവിലെ വന്നപ്പോൾ, ഒരു … Read more

ഡോക്ടറുടെ മുറിയകത്തേക്കു കയറിപ്പോയവരിൽ ചിലരെല്ലാം വൈകിയാണു പുറത്തേക്കു വന്നത്. മറ്റു ചിലർ, വേഗത്തിലും വന്നു. കാത്തിരിപ്പിന്റെ മുഷിച്ചിലുകളിൽ……

ചുവന്ന സന്ധ്യകൾ:————തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള വലിയ വീടിന്റെ ഗേറ്റു കടന്ന്, സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ ബോർഡിൽ, … Read more

മകൻ്റെ ഗാഢനിദ്രയെ ചൂഷണം ചെയ്ത്, അവർ ഉiടൽ പങ്കിട്ടത് ആ പുലരി യിലായിരുന്നു. ഫാൻ മുഴുവേഗത്തിലിട്ട്, വിയർപ്പാറ്റാൻ കിടക്കുമ്പോൾ കേട്ടു; അകത്തള ത്തിലെ വാതിൽ

അവധി ദിനം :——————-പ്രഭാതം. പതിനെഞ്ചു സെൻ്റോളം വിസ്തൃതിയുള്ള പുരയിടത്തിലെ, മതിലിന്നരികിലുള്ള ജാതിമരച്ചുവട്ടിൽ അലസം നിൽക്കുകയായിരുന്നു ബാബു. പറമ്പിൽ, നാലു കോണിലായി ഓരോ ജാതിമരമുണ്ട്. തണുത്ത പ്രഭാതത്തിൽ, ഇലക്കുട … Read more

സ്മിതാ, എല്ലാരുമെന്നെ കളിയാക്കുന്നു. നിനക്കീ മൊരിഞ്ഞ പെണ്ണിനെ യാണോ ഇഷ്ടം എന്നും പറഞ്ഞ്;ഞാനെന്തു ചെയ്യണം. നമുക്കിനി വെറും കൂട്ടുകാരാവാം. മറ്റൊന്നും വേണ്ട……

ഉടൽ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സ്മിത, പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു. ചുവരിലെ ക്ലോക്കിൽ, സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു. ഇനിയൊന്നു കുളിയ്ക്കണം. അതു കഴിഞ്ഞ്, ഒരു ചുടുചായ വച്ചു … Read more

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എടുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. … Read more

Categories Uncategorized

സുചിത്രയുടെ ശബ്ദം വല്ലാതെ വിറുങ്ങലിച്ചിരുന്നു. വിവിധ വികാര വിക്ഷോഭങ്ങളാൽ അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകി. കൺ കോണുകളിൽ നിന്നും നീർത്തുളളികൾ……

സാക്ഷ്യം എഴുത്ത്: – രഘു കുന്നുമ്മക്കര പുതുക്കാട് അവധിദിനത്തിൻ്റെ കൗമാരഭാവം. ജയശങ്കർ, വൈകിയാണ് ഉണർന്നെഴുന്നേറ്റത്. അതുകൊണ്ടു തന്നെ കുളിയും പ്രാതലും കഴിഞ്ഞാണ് പത്രപാരായണത്തിലേക്കു കടന്നത്. വലിയ വീടിൻ്റെ … Read more

കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു ചുംiബിച്ചു. സന്തോഷവും, അച്ഛനെയോർത്തുള്ള സങ്കടവും….

അന്തി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “നാലുകൊല്ലം മുമ്പ്,?ഞാൻ അമേരിക്കയിലേക്കു പോകുമ്പോൾ, എന്നെ കൊണ്ടുവിടാൻ അമ്മ എയർപോർട്ടിലേക്കു പോന്നില്ലേ? നാലുകൊല്ലം കഴിഞ്ഞ്,ഞാൻ തിരികെ വരുമ്പോൾ കൂടെക്കൂട്ടാനും അമ്മ വരണം” … Read more

ആരോടാണ് ഇവൾ രാവിലേ തന്നെ ചാറ്റുന്നത്?ഈശ്വരാ, ഇതാ അരവിന്ദനല്ലേ? തൻ്റെ ഉറ്റ സുഹൃത്ത്. കണങ്കാലുകളുടെ അനക്കം ദ്രുതഗതി യിലാകുന്നു. ചാറ്റു തുടരുന്നു…….

ആത്മാവും ദൈവവും(ഒരു നുണക്കഥ) എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ദൈവം: “കണ്ണീർക്കടലുകൾ താണ്ടി, ചിതയിലെരിഞ്ഞ് വന്ന ആത്മാവേ,സ്വർഗ്ഗത്തിലേക്കു സ്വാഗതം” ആത്മാവ്: “ആരാണു നിങ്ങൾ? ഞാനെങ്ങനെ ഇവിടെയെത്തി? വാശിപിടിച്ചു കരഞ്ഞ, … Read more

അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു അമ്മയെ കണ്ടിട്ട്. അഞ്ചുവയസ്സിലെ ഓർമ്മ ച്ചിത്രത്തിനു, കാലം വല്ലാതെ മങ്ങലേൽപ്പിച്ചിരിക്കുന്നു. മൊബൈൽ ഫോണിലെ ചിത്രങ്ങളിൽ മാത്രം……

ഗാന്ധർവ്വം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഏറെ നേരമായി കാർ ഓടിക്കൊണ്ടിരിക്കുന്നു. അനുപമ, അച്ഛനെ നോക്കി.അച്ഛൻ, ഒന്നും മിണ്ടാതെ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധയിലാണ്.. അവൾ, അച്ഛന്റെ ഫോണിലെ … Read more

ഇരുട്ടിനു ഹരിതനിറമുള്ള മിഴികൾ കണക്കേ അവയങ്ങനെ വിളങ്ങി. ഒരു കാറ്റടിച്ചു. തൊടിയിലെ മൂവാണ്ടൻ മാവിൻ്റെ ചില്ലകളുലഞ്ഞു. ഒരു കുളക്കോഴിയുടെ കരച്ചിൽ കേട്ടുവോ? പാടവും ജലസമൃദ്ധികളും………

മിഥുനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അത്താഴം കഴിഞ്ഞ ശേഷമായിരുന്നു നടുത്തളത്തിലെ ചർച്ചയ്ക്കു തുടക്കമായത്. നെടുനീളത്തിൽ കിടന്ന, ആഢംബരങ്ങൾ പലതു നിറഞ്ഞ വിശാലതയുടെ മർമ്മഭാഗത്തായി, പഴയ ചാരുകസേരയിൽ … Read more