യാത്രയിൽ ഉടനീളം ശബരീനാഥ് തന്റെ ഫോണിൽ ആയിരുന്നു. ധ൪മ്മൻ നോക്കുമ്പോൾ ഗൗരിയും ഫോണിലാണ്. അവന്റെ മനസ്സിൽ അവർ തമ്മിൽ ചാറ്റ് ചെയ്യുന്നതായും……

സമന്വയം എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി അയാളെ കാണാൻ മോഹൻലാലിനെപ്പോലെയില്ലേ..? സിജു വ൪ഗീസ് ബസ്സിന്റെ ഡ്രൈവർ സുബിനോട് ചോദിച്ചു. അതേ.. ഞാനും കണ്ടപ്പോൾ വിചാരിച്ചു. ആ തോൾ ചരിഞ്ഞ നടത്തവും, ചിരിയും ലാസ്യഭംഗി തുളുമ്പുന്ന വിരലുകളും.. സഹായി ധ൪മ്മൻ പറഞ്ഞു: ആ… Read more

ഷൈമയുടെ കൈയ്യിൽ ധാരാളം പണം കാണുന്നുണ്ട്… എങ്ങനെയാണ് ഇത്രയും പണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അവൾ ധാരാളം മേയ്ക്കപ്പ് സാധനങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങുന്നുണ്ട്…..

കൂട്ടുകാ൪ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി നീ രുചി റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ..? എന്തൊരു രുചിയാടാ അവിടുത്തെ പറോട്ടയും ചിക്കൻ കറിയും… ജിജോ അങ്ങനെയാണ്. എവിടെച്ചെന്നാലും അവിടുത്തെ ആഹാരത്തിന്റെ രുചിയാണ് അവന്റെ നാവിൽ എന്നും തങ്ങിനിൽക്കുന്നത്. എന്തുപറഞ്ഞ് തുടങ്ങിയാലും അത് ഭക്ഷണത്തിലേ അവസാനിക്കുകയും ഉള്ളൂ..… Read more

ഒരു വിവാഹത്തിനുപോയ സമയത്ത് അവിടെയുള്ളവർ ആരുംതന്നെ നിങ്ങളുടെ മകളെക്കുറിച്ച് ചോദിച്ചില്ല എന്നത് എങ്ങനെയാണ് നിങ്ങളുടെ മകളുടെ തിരോധാനത്തെക്കുറിച്ച് അവർക്കറിയാമെന്നന്നതിന് കാരണമായി പറയുന്നത്……..

എന്റെ മകളെവിടെ..? എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മിസ്റ്റർ ജോസഫ് നിങ്ങളെന്ത് വിവരക്കേടാണീ പറയുന്നത്…? ജഡ്ജി ചോദിച്ചു. ഒരു വിവാഹത്തിനുപോയ സമയത്ത് അവിടെയുള്ളവർ ആരുംതന്നെ നിങ്ങളുടെ മകളെക്കുറിച്ച് ചോദിച്ചില്ല എന്നത് എങ്ങനെയാണ് നിങ്ങളുടെ മകളുടെ തിരോധാനത്തെക്കുറിച്ച് അവർക്കറിയാമെന്നന്നതിന് കാരണമായി പറയുന്നത്…? ജോസഫ് നെറ്റിയിലെ… Read more

അയാൾ വരുമ്പോൾ പല ആവശ്യങ്ങൾ പറഞ്ഞ് നൂറ് കൈകൾ അയാളുടെ നേ൪ക്ക് നീളുന്നത് തടുക്കാൻ അവളൊരുത്തിയേ കാണൂ.. മരുഭൂമിയിൽ ചോരനീരാക്കിയ ദിനങ്ങളും…….

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ഒരു ഗൾഫുകാരന്റെ ഭാര്യ എന്നാൽ ഒരേസമയം ഇരയും കുറ്റവാളിയും ആകുന്നു.. ചിലർക്ക് അവൾ അത്തറിന്റെ സുഗന്ധമാണ്.. ആദ്യനാളുകളിൽ കിനാവുകളിൽ സ്വയംമറന്ന്, ചുണ്ടുകളിൽ ചിരിയുടെ അലകൾ ഒളിപ്പിച്ച്, കണ്ണുകളിൽ ഇത്തിരി നാണം ഇടയ്ക്കിടെ മിന്നിമറഞ്ഞ് അവൾ തന്റെ… Read more

വീട്ടിലേക്ക് പോകുന്തോറും അവളുടെ കാലുകൾക്ക് സ്പീഡ് കുറഞ്ഞുവന്നു. മുറ്റത്തുതന്നെ പപ്പേട്ടൻ നിൽക്കുന്നുണ്ടാവും. അയാളുടെ വഷളത്തം നിറഞ്ഞ ചിരിയും നോട്ടവും കാണാൻ വയ്യ……

ഹരിചന്ദനം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്…. ശ൪മിളയുടെ ശബ്ദം വിറച്ചു.. അപ്പുറത്ത് സംസാരമൊന്നുമില്ല. അവനെന്താ പറഞ്ഞത്…? ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു. നാളെ വരുന്നുണ്ടെന്ന്… ഇതെന്താ ഇത്ര പെട്ടെന്ന്..? അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ… Read more

സ്ഥിരമായി അവൾക്കിട്ടു പണികൊടുക്കുന്ന ചിലരെയൊക്കെ അവൾ നോട്ടമിട്ടു വെച്ചിട്ടുണ്ട്. തിരിച്ച് എട്ടിന്റെ അല്ല പതിനാറിന്റെ പണി കൊടുക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിട്ടും ഉണ്ട്…..

ക്ലാസ്റൂം എഴുത്ത്:-ഭാഗ്യലക്ഷ്മി കെ. സി. ദിവ്യാ.. പ്രിൻസിപ്പലിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി… ദിവ്യ അന്നും ലേറ്റ് ആയിരുന്നു. പലപ്പോഴും ക്ലാസിൽ ലേറ്റായി എത്തുന്നതിന് ടീച്ചർ ശാസിച്ചിട്ടുണ്ട് അവളെ. ടീച്ചർ ശാസിക്കുന്നത് ഒന്നും ദിവ്യക്ക് പ്രശ്നമായിരുന്നില്ല. അതൊക്കെ തന്റെ നന്മക്ക് വേണ്ടിയാണെന്ന്… Read more

അവൾ തിരിഞ്ഞുനോക്കുമ്പോൾ അവൻ കണ്ണുകളടച്ച് തൊഴുതുനിൽക്കുക യായിരുന്നു. നിമിഷങ്ങളോളം മീര കണ്ണെടുക്കാതെ അവനെ നോക്കിനിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു……

പുനർജ്ജന്മം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മീര നല്ല ഉറക്കത്തിൽ ആയിരുന്നു. പകൽ അത്രയേറെ ക്ഷീണിച്ചാണ് അവൾ വന്നുകിടന്നത്. ഓഫീസിൽ പിടിപ്പത് ജോലികൾ ഉണ്ട്. ആരെയും ശ്രദ്ധിക്കാതെ തന്റെ മാത്രം ലോകത്തിൽ ജീവിക്കുന്ന ഒരുവളാണ് മീര. ഓഫീസ് കഴിഞ്ഞാൽ വീട്, വീട് കഴിഞ്ഞാൽ… Read more

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽത്തന്നെ ഗിരീഷ് മനസ്സിലാക്കിയ ഒരു കാര്യമുണ്ടായിരുന്നു, പ്രിയക്ക് ഗിരീഷിന്റെ അടുത്ത് ഇടപഴകാൻ എന്തോ ഒരു വിമുഖതയുണ്ട്…..

ദേവഗിരി എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി ഇതെന്താ ഈ വീടിന് ഇങ്ങനെയൊരു പേര്…? സ്മിത ചോദിച്ചു. അത് പിന്നെ ഞാൻ ഗിരീഷും അവൾ ദേവപ്രിയയുമായിരുന്നില്ലേ… അങ്ങനെ ഇട്ടതാ… അതുകേട്ടപ്പോൾ സ്മിതയുടെ മുഖം ചെറുതായി മങ്ങി. അവൾ പറഞ്ഞു: ഓ, ഞാൻ കരുതി… Read more

ആകെ ഒരു ജിബി കിട്ടുന്ന നെറ്റ് അവൻ കുറെ ഏറെ സമയം കളിച്ചിട്ടും കട്ടാകാതെ നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ വീണ്ടും അവന്റെ അരികിലേക് പോയി ചോദിച്ചത്……

എഴുത്ത്:- നൗഫു ചാലിയം “ഉമ്മാ… സൈക്കിൾ എടുതോട്ടെ.. കടയിലേക് പോകാൻ……” ഒരു ബിസ്കറ്റ് പേക് വാങ്ങിക്കാനായി ഇരുപതു രൂപയും കൊടുത്ത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള കടയിലേക്ക് പോകാനായി പറഞ്ഞപ്പോൾ ആയിരുന്നു മോൻ സൈക്കിൾ എടുത്തോട്ടെ എന്ന് ചോദിച്ചത്… “… Read more

നാളെ മുഹൂർത്തം വരെ സമയമുണ്ട് തീരുമാനങ്ങളെടുക്കാൻ.. ഞാൻ വീട്ടിൽ നിന്നിറങ്ങുന്ന സമയത്ത് തന്നെയൊന്ന് വിളിക്കാം. അപ്പോൾ പറഞ്ഞാൽമതി…….

പറയാൻ വന്നത്. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. റിനി കാറിലിരുന്ന് കരയുകയായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുമ്പോൾ എടുത്ത ഡ്രസ്സും മറ്റുമടങ്ങിയ ബാഗ് അവൾ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട്. വിവിധ് കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന റിനിയെ നോക്കി. നാളെ നമ്മുടെ വിവാഹം നടക്കേണ്ടതാണ്… അതിനിടയിൽ അവൾ ഇഷ്ടപ്പെട്ട ആളോടൊപ്പം… Read more