ഞാനിന്നു കഴിക്കണില്ലെടാ, നിങ്ങള് കഴിക്ക്. ഞാനും സുമേഷും കമ്പനി തരാം. എന്റെ കല്യാണത്തലേന്ന്, അടിച്ചു ഫിറ്റായി ഈ വീടിന്റെ ഉമ്മറത്തു…..

വെഡിംഗ് ആനിവേഴ്സറി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ബീവറേജു കോർപ്പറേഷന്റെ കൗണ്ടറിനു മുന്നിൽ, ഏറെ ശുഷ്കമായൊരു വരിയാണുണ്ടായിരുന്നത്. രണ്ടുലിറ്റർ മാൻഷൻ ഹൗസ് ബ്രാ ണ്ടിയാണ് വാങ്ങിയത്. ബ്രാ ണ്ടിക്കുപ്പികളുമായി മുൻപേ നടന്ന രഞ്ജിത്തിനെ,സുമേഷ് അനുഗമിച്ചു. രഞ്ജിത്ത്, ബൈക്കിൽ കയറുന്നതിനു മുൻപായി ഇരുകുപ്പികളും… Read more

ആഴ്ച്ചേല് മൂന്നു ദിവസം പുലർച്ചയ്ക്കെഴുന്നേറ്റ് എൻ്റെ കൂടെ വരാൻ, അജിക്ക് എന്നെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടോ?” നഗരാതിർത്തിയിലെ ചെറിയ ഹോട്ടലിലിരുന്ന്, ചുടുചായ ഊതിയൂതിക്കുടിക്കുമ്പോൾ…….

ഒറ്റയാൾ ദേശം എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് “ആഴ്ച്ചേല് മൂന്നു ദിവസം പുലർച്ചയ്ക്കെഴുന്നേറ്റ് എൻ്റെ കൂടെ വരാൻ, അജിക്ക് എന്നെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടോ?” നഗരാതിർത്തിയിലെ ചെറിയ ഹോട്ടലിലിരുന്ന്, ചുടുചായ ഊതിയൂതിക്കുടിക്കുമ്പോൾ സുനിത അജിത്തിനോട് ചോദിച്ചു. “എനിക്കെന്തു പ്രയാസം, ഞാൻ ഓട്ടോ… Read more

സ്മിത, ബാഗിന്നകം തുറന്ന് ഒരാവർത്തി കൂടി പരിശോധിച്ചു. നേർത്ത ചൂടുള്ള ചായ കുടിച്ച ശേഷം, അനീഷ് സ്മിതയേ ചേർത്തു പിടിച്ചു കവിളിൽ ചും ബിച്ചു……

നിറക്കൂട്ട് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ”സ്മിതക്കൊച്ചേ, ഞാനിറങ്ങുവാ ട്ടാ…. “ അടുക്കളയിലേക്കു നോക്കി, അനീഷ് വിളിച്ചു പറഞ്ഞു..തെല്ലും വൈകാതെ, ഒരു കപ്പ് ചായയുമായി സ്മിത കിടപ്പുമുറിയിലേക്കു വന്നു. ചെറിയ ബാഗ് ഒതുക്കുകയായിരുന്നു അനീഷ്. “സമയം, ഏഴേകാലേ ആയിട്ടുള്ളൂ….ഏഴരയ്ക്കല്ലേ ഇറങ്ങാറ്…..ചായ കുടിക്കാൻ… Read more

അജിത്ത്, വേഗം ഒരുങ്ങിയിറങ്ങി..ഇത്തിരി ദൂരേ ഉള്ളൂ, സുനീടെ വീട്ടിലേക്ക്.. അവനും, പെണ്ണും, പത്തു വയസ്സുകാരൻ മോനും മാത്രമേ അവിടെയുള്ളൂ. പുതിയ വീട്ടില്, രണ്ടാം ഹണിമൂണിന്റെ വൈബിലാണെന്നാണ്……….

വൈബ് എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് നെയ് പുരട്ടിയെടുത്ത ചൂടൻ ദോശ,.തേങ്ങാച്ചട്ണിയിൽ മുക്കിയെടുത്ത് കഴിച്ച ശേഷം, ചുടുകാപ്പി ആസ്വദിച്ചു കുടിക്കും നേരത്താണ്, ഇലക്ട്രീഷ്യൻ അജിത്തിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്. കപ്പിലെ ആവിയിൽ നിന്നുതിർന്ന കാപ്പിമണം ആസ്വദിച്ച്‌, അജിത്ത് ഫോണിലേക്കു… Read more

ഈ കല്ലൻകുന്നില്, എൻ്റെ ലൂസിമോൾടെ ചെക്കനേപ്പോലെ ഒരു മര്വോൻ ആർക്കെങ്കിലും കിട്ടീണ്ടാ? കിട്ടീണ്ട് ഡാ..? അവനൊരു അദ്ധ്വാനി…..

മരുമകൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കല്ലൻകുന്നു ഗ്രാമം അന്തിച്ചുവപ്പണിഞ്ഞു നിന്നു. നാട്ടുവഴിയോരത്ത്, അവർ ഒത്തുകൂടി. സന്ധ്യ, ഗ്രാമപാതയയെ ചുവപ്പിച്ചിരുന്നു. ഇടവഴി തിരിയുന്ന മൂലയിൽ, പൂട്ടിയ പീടികയുടെ മുറ്റത്ത്, ഇഷ്ടിക നിരത്തി തീർത്ത താൽക്കാലിക ഇരിപ്പിടങ്ങളിൽ, അങ്ങിങ്ങായാണ് അവരുടെ ഇരുപ്പ്. പത്രോസേട്ടൻ,… Read more

ഇപ്പോഴും തുടരുന്ന രഹസ്യ സമാഗമങ്ങൾ കഥ പെയ്തു തോർന്നു..ആവണിയുടെ ഫോണിൽ നിന്നും വിരുന്നെത്തിയ പ്രജീഷിൻ്റെ ചിത്രങ്ങൾ…….

അഭിരാമി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി; കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു..ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്. ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. അവരിൽ സ്ത്രീയും പുരുഷനുമുണ്ട്. അമ്മയുടെ ഡയറിയിലെ കവിതകൾ,.എത്ര ഉപകാരമായെന്നോ….… Read more

വർഷങ്ങൾ, പിന്നേയും കടന്നു പോയിരിക്കുന്നു. ഋതുക്കളെത്ര മാറി വന്നു. കാലം, രണ്ടു മക്കളേ നൽകി. ഓരോ കുഞ്ഞിനേയും നെഞ്ചോടു ചേർക്കുമ്പോൾ, ഭർത്താവിന്റെ മിഴികളിൽ ജലമുറയുന്നതു കണ്ടു…..

നേരറിവുകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അയാൾ മുരടനായിരുന്നു. അവളേ വിവാഹം കഴിച്ച ആദ്യനാളുകളിൽ പോലും, അയാൾ പുറംഭാവങ്ങളിൽ പ്രണയപരവശനായിട്ടില്ല. ഒരു സിനിമക്ക് പോകുന്നെങ്കിൽ, മാതാപിതാക്കളേ കൂടെ കൂട്ടും. അവരില്ലാത്ത പുറംയാത്രകളില്ല. പരിണയത്തിന്റെ ആദ്യനാളുകളിൽ കണ്ട ഏതോ ചിത്രത്തിലെ ദ്വയാർത്ഥപ്രയോഗം,… Read more

കല്ല്യാണം കഴിഞ്ഞുവന്ന കാലങ്ങളിൽ, ഈ പഴയ വീടു ഒരതിശയം തന്നെ യായിരുന്നു. നൂറ്റാണ്ടു പിന്നിട്ട തറവാട്ടുവീട്. ചില പഴക്കങ്ങൾ പെരുമയുടെ പ്രതീകമാണല്ലോ……..

പതിവുകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു..കാറ്റിൻ്റെ വികൃതികളിൽ മുറ്റം നിറയേ, ചെത്തിപ്പൂക്കൾ പൊഴിഞ്ഞു വീണിരിക്കുന്നു..ഏതോ തോറ്റത്തിനൊരുങ്ങിയ കളം പോലെ, മുറ്റത്തു പൂക്കൾ… Read more

ദേവ്, നീയിന്നലെ മ ദ്യപിച്ചിരുന്നൂന്ന് ഞാനറിഞ്ഞു..കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ഞാൻ പറയണില്ല. എല്ലാ ആഴ്ച്ചാവസാനവും ഈ കുടി വേണ്ടായെന്നേ……..

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് 1980 മാർച്ച്‌ ; പുഴയോരത്തു നിന്നും, ശിവക്കാവിലേക്കു നീളുന്ന ചെമ്മൺ പാതയോരത്തേ ഇരുളു പടർന്ന മരക്കൂട്ടത്തിലൊന്നിനു കീഴേ പരസ്പരം പുണർന്നു നിൽക്കേ, പത്മജ, വാസുദേവനോടു പറഞ്ഞു. “ദേവ്, നീയിന്നലെ മ ദ്യപിച്ചിരുന്നൂന്ന് ഞാനറിഞ്ഞു..കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ഞാൻ… Read more

മോളെ, കയറിയിരിക്കൂ… എന്തിനാണീ നട്ടുച്ചക്ക് പോന്നത്? ഇത്തിരി വെയിലാറീട്ടു വന്നാൽ പോരെ. ആകെ കത്തിക്കരിഞ്ഞൂലോ വെയിലും കൊണ്ട്……

നിഴലുകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് ഉച്ചവെയിലിൽ വെന്ത, ടാർനിരത്ത് നീണ്ടുപുളഞ്ഞങ്ങനേ കിടന്നു. ഉടലിനെ പൊള്ളിച്ച വെയിൽനാളങ്ങൾ ക്കിടയിലൂടെ നിർമ്മല, കോൺക്രീറ്റ് വീടിൻ്റെ ഗേറ്റു തള്ളിത്തുറന്നു പൂമുഖത്തെത്തി. ഉടലാകെ വിയർപ്പിൽ കുതിർന്നിരിക്കുന്നു..ഒട്ടിയ വസ്ത്രങ്ങൾക്കു മുകളിലൂടെ, വേനൽപ്പകലിൻ്റെ ഉഷ്ണ സർപ്പ ങ്ങളിഴയുന്നു.… Read more