പ്രദീപേട്ടാ, നാളെ പതിനഞ്ചാം തിയതിയാണ്. ബജാജിൻ്റെ ലോൺ ഡേറ്റ്. ഏട്ടൻ മറന്നിട്ടുണ്ടാവില്ലാന്നറിയാം. രണ്ടായിരത്തഞ്ഞൂറു വേണം. രാവിലെ പറയാൻ മറന്നു……

പ്രൊഫൈൽ പിക്ച്ചർ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നാൽക്കവല. പ്രദീപ്, വാച്ചിലേക്കു നോക്കി. പത്തേമുക്കാലായിരിക്കുന്നു. സ്റ്റാൻഡിൽ വരിയിട്ട ഓട്ടോകളിലേക്കു മിഴികൾ നീണ്ടു ചെന്നു. ഏഴ് ഓട്ടോകൾ കൂടി … Read more

മേലെ തൂങ്ങി നിൽക്കുന്ന അനേകം വർണ്ണത്തൊങ്ങലുകൾ, ചാരുതയുള്ള, വിവിധ നിറങ്ങൾ പേറിയ ബലൂണുകൾ. മേശയിലും, തറയിലുമായി ചിതറിപ്പരന്ന വർണ്ണക്കടലാസുകളുടെ ശബളിമകൾ……

പിറന്നാൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വെളുത്ത ചായം പൂശിയ ഗേറ്റ്, മലർക്കേ തുറന്നു കിടന്നു. ഗേറ്റു കടന്ന്, ചരൽ മുറ്റത്തേക്കു പ്രവേശിക്കുമ്പോളേ, വീടിന്നുമ്മറത്തേ പന്തൽ കാണാം. ഹരിദാസ്, … Read more

മൊബൈൽ ഫോൺ താഴെ വീണ ശബ്ദം കേട്ട്, നിഷ തല ചരിച്ചൊന്നു നോക്കി.വീണ്ടും വലിയ ആൻഡ്രോയ്ഡ് ഫോണിന്റെ ചതുരത്തിലേക്ക് മിഴികൾ പായിച്ചു…

നിഴൽച്ചിത്രങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അരണ്ട നീലവെളിച്ചം മുറിയാകെ നിറഞ്ഞു നിന്നു. വേഗത കുറഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ കാറ്റിനാൽ, ജാലകവിരികളുലഞ്ഞു കൊണ്ടേയിരുന്നു. നീണ്ട കുളിയുടെ പരിസമാപ്തിക്കു … Read more

അത്താഴം കഴിച്ച് സ്വസ്ഥമായി തിരികേ വരാൻ കഴിയാത്തേലുള്ള ഭാര്യയുടെ ദേഷ്യം മനസ്സിലാക്കി, രാജീവ് മിണ്ടാതിരുന്നു…..

മറവി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഉമ്മറത്തേ അരത്തിണ്ണയിലിരുന്ന് ഷൂവിലെ പൊടി തുടയ്ക്കുമ്പോളാണ്, അകത്തു നിന്നും പ്രതിഭയുടെ നീട്ടിയുള്ള വിളിയുയർന്നത്…. “രാജീവേട്ടാ, ഒന്നു വേഗം അകത്തേക്കു വന്നേ…..” രാജീവ്, … Read more

ഇനിയെന്നാണ് നമ്മൾ….???ഒരു ഇനിയും, ഇതുപോലുള്ള അവസരങ്ങൾക്കു കാക്കാം…. ഞാനും, നീയും കുടുംബമില്ലാതെ ഫ്രീയാകുന്ന വേളകൾ ഇനിയുമിനിയുമുണ്ടാകും, തീർച്ച…

കള്ളൻ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സ്നിഗ്ദവും മൃദുലവുമായ iശയ്യയിൽ, ഇരു ശiരീരങ്ങളും ചേർന്നു പിണഞ്ഞു.പരസ്പരം മുiടിയിഴകൾ പരതിപ്പിടിച്ച്, ഇiറുകേപ്പുണർന്ന്, അiധരങ്ങളും, ഉiമിനീരും രുചിച്ച്, അശ്വവേഗങ്ങൾക്കപ്പുറത്ത്, ഉiടലുരുക്കങ്ങൾ തീർത്ത് … Read more

ഏട്ടന്റെ മകൾ എന്നെക്കുറിച്ചു പറഞ്ഞുകാണണം.?തീർച്ച. പിന്നീടെന്നും ബസ് യാത്രക്കിടയിൽ അവളുടെ കണ്ണുകൾ എനിക്കു നേർക്ക് നീളാൻ തുടങ്ങി. ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ……

ലാങ്കിപ്പൂക്കൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “മനുഷ്യാ, നിങ്ങള് പറഞ്ഞ ലാങ്കിച്ചെടി വാങ്ങീട്ടുണ്ട് ട്ടാ, നിങ്ങള് എപ്പളും പറയാറില്ലെ, മ്മള് പുര പണിയുമ്പോൾ, മുറ്റത്തൊരു ലാങ്കിലാങ്കി നട്ടു വളർത്തണമെന്ന്; … Read more

പകൽ സമയം ആയിരുന്നുവെങ്കിൽ, നിഖിതയിപ്പോൾ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നേനേ. വാട്സ് ആപ്പിനേക്കാൾ, അവൾക്ക് ഏറെ പ്രിയം മുഖപുസ്തകം തന്നയായിരുന്നു…….

സെൽഫി സ്റ്റിക് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. … Read more

മൂത്ത പെങ്ങളുടെ കല്യാണത്തിനും,ഇളയവളുടെ ടീച്ചർ ജോലിക്കുള്ള കരുതൽക്കാശായും, പിന്നെ, അനുജന് യൂറോപ്പിൽ പോകാനും ആ പണമുപകരിച്ചു. കാലം, പിന്നെയും നീങ്ങി. അയാളും കുടുംബവും, ഗ്രാമത്തിലെ കുഞ്ഞു വാടകവീട്ടിൽ…….

വല്ല്യേട്ടൻ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അവർ, നാലു മക്കളായിരുന്നു. അയാൾക്കു താഴെ രണ്ടു സഹോദരിമാരും, ഒരനുജനും. കൗമാരത്തിൽ, അയാളുടെ വീട്ടിലെ ട്രങ്കിലെ ശേഖരം മുഴുവൻ വിവിധ … Read more

രാത്രികളിൽ, ആൾക്ക് ശ രീരവേ ഴ്ച്ച നിർബ്ബന്ധമാണ്. ഞാനും, വഴങ്ങി കൊടുക്കും.എപ്പോഴും, മനസ്സുണ്ടായിട്ടല്ല. അതില്ലെങ്കിൽ, ആൾക്കു വല്ലാത്ത ദേഷ്യമാണ്…….

അതിരുകൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അടുക്കളച്ചുവരിലെ ക്ലോക്കിൽ, സമയം പതിനൊന്നരയെന്നു കാണിച്ചു.പാത്രങ്ങളെല്ലാം കഴുകി വച്ച്, അടുക്കളയൊതുക്കി, പിറ്റേന്നു രാവിലെ പുട്ടിനു കൂട്ടാകേണ്ട കടലയെടുത്ത് വെള്ളത്തിലിട്ട്, ലൈറ്റുകളണച്ച്, … Read more

അയാളവളെ ഗാഢം പുണർന്നു. ആർത്തിരമ്പിയ സങ്കടക്കടൽ പതിയെ ശാന്തമായി. പരസ്പരം ചേർന്നു കിടക്കുമ്പോൾ, അവരറിയുന്നുണ്ടായിരുന്നു കാലത്തിനേ, തങ്ങളെ…….

കുടവട്ടം നിഴൽ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഉടൽവേഴ്ച്ചയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്, സുധീർ തണുത്തുറഞ്ഞത്. അനാവൃതമായ ദേഹത്താൽ അവനെ ഏറ്റുവാങ്ങിയ സനിത , കൂമ്പിയടഞ്ഞ മിഴികളെ വിടർത്തി … Read more

കയ്യിലുണ്ടായിരുന്ന അറുനൂറ്, ഇപ്പോൾ നൂറ്റിയൻപതായി ചുരുങ്ങിയിരിക്കുന്നു. എഴുന്നേൽക്കുമ്പോൾ, പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. പോകാൻ തുടങ്ങുമ്പോഴാണ്, നാലുമേശക്കപ്പുറത്തു നിന്ന് ആ പിൻവിളിയുണ്ടായത്…….

വേട്ട എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പുഴ, ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. വേനൽ, പുഴയെ ഏറെ മെലിയിച്ചു കളഞ്ഞിരിക്കുന്നു. ശ്യാമപ്രസാദ് പുഴയിലേക്ക് മിഴിനട്ട്, പടവുകൾ മെനഞ്ഞ തീരത്തു വെറുതേ … Read more