ഇപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് ജോലിയില്ലാതാകുക അത്ര സുഖകരമായ കാര്യമല്ല……

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ കുറച്ചു ദിവസങ്ങളായി മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. അനാവശ്യ ചിന്തകൾ പ്രക്ഷുബ്ധമായ കടലിലെന്ന പോലെ മനസ്സിൽ തിരയടിക്കുന്നു. എന്തിനോടെന്നറിയാത്ത ഭയം കൊടുങ്കാറ്റു പോലെ മനസ്സിലെ ശുഭ ചിന്തകളെ കടപുഴക്കുന്നു. അല്ലെങ്കിലും ഈയിടെയായി ഇങ്ങിനെയാണ്. ചെറിയ കാര്യങ്ങൾ പോലും മനസ്സിനുള്ളിലിട്ട്… Read more

ആ സുന്ദരിക്കുട്ടിയുടെ തന്റെ കെട്ട്യോനെ വശീകരിക്കാൻ നടക്കുന്നവൾ തന്റെ കെട്ട്യോനെ തട്ടിയെടുക്കുന്നതിനു മുന്നേ….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ കണവൻ പപ്പനാവാൻ എല്ലാ ദിവസവും അർദ്ധരാത്രി വരെ മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ ആള് വല്ല പത്താം ക്ലാസ് ഗ്രൂപ്പിലേക്കും മെസ്സേജ് അയച്ചു കളിക്കുകയാണെന്നാണ് പപ്പിനി ആദ്യം കരുതിയത്. എന്നാൽ കായലോരത്തെ ഷാപ്പിൽ നിന്നും അന്തിയുമടിച്ചു വന്ന് സന്ധ്യക്ക്… Read more

ചേട്ടാ മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് എനിക്കും അവിടെയാണ് ഇറങ്ങേണ്ടതെന്ന്. സ്‌ഥലമാകുമ്പോൾ എന്റെ കൂടെ ഇറങ്ങിയാൽ മതി…..

എഴുത്ത്:രാജീവ് രാധാകൃഷ്ണപണിക്കർ “കോൺവെന്റ് സ്റ്റോപ്പ് എത്തിയാലൊന്ന് പറയണം “ നഗരത്തിലേക്കൊരു യാത്രയിലായിരുന്നു ഞാൻ. മഴ മുകിലുകൾ നാണിച്ചു നിന്നൊരു സായാഹ്നത്തിൽ ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തെ ചുംബിക്കുവാൻ വെമ്പുന്ന കായലോളങ്ങളെ നോക്കി കണ്ണിറുക്കിക്കാട്ടി, മനസുകൊണ്ട് കിന്നാരം ചൊല്ലിക്കൊണ്ടൊരു യാത്ര. കയ്യിൽ സുഹൃത്ത്… Read more

മുന്നിലാണെങ്കിൽ ടൗണിലെ പാരലൽ കോളേജിൽ പഠിക്കുന്ന ഏതാനും പെൺകിടാങ്ങൾ മാത്രം.ന്നാ പിന്നെ സമയം കളയേണ്ടെന്നു കരുതി മുന്നിലേക്കോടി ചെന്നു…..

എട്ടേമുക്കാലിന്റെ ബസ് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “ങ്ങളെന്താ മാഷേ ബസ് സ്റ്റോപ്പില്?” മാർക്കറ്റിനു മുന്നിലെ വെയ്റ്റിംഗ് ഷെഡിലെ സ്റ്റീൽ പൈപ്പിൽ ഉറച്ചിരിക്കാനാവാതെ ബാലൻസ് ചെയ്യുമ്പോഴാണ് പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാട്ടി ലോട്ടറിക്കാരൻ കുമാരൻ ആശ്ചര്യത്തോടെ തിരക്കിയത്. “എട്ടേമുക്കാലിന്റെ ബസും കാത്തിരുന്നതാണ് കുമാരാ” ആ… Read more

പെട്ടെന്ന് അകത്തു നിന്നും കള്ളൻ കള്ളൻ എന്ന സാജന്റെ അലർച്ചയും കതകു തുറന്ന് അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന്റെ ശബ്‌ദവും കേട്ടു…….

അയൽപക്കത്തെ വീട്ടിലെ താമസക്കാർ. എഴുത്ത് :- രാജീവ് രാധാകൃഷ്ണപണിക്കർ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് നിന്ന് കൊണ്ട് പടർന്നു നിൽക്കുന്ന ബോഗൻ വില്ലകൾക്കിടയിലൂടെ പടിഞ്ഞാറോട്ടു നോക്കിയാൽ നേരേ കാണുന്നത് ഉപ്പായി മാപ്ലയുടെ തറവാടാണ്. ജാതിയും, വാഴയും, മാവും, തെങ്ങുമൊക്കെ നിറഞ്ഞ പുരയിടത്തിന്റെ ഒത്ത… Read more

അതോടെ വീട്ടിലും ആകെ പ്രശ്നമായി.മൂത്ത മകൻ കാവിമുണ്ടും രുദ്രാക്ഷവുമൊക്കെയിട്ട് സന്യാസിയാവാൻ പോകുന്നു…….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ സ്വന്തം മുഖസൗന്ദര്യത്തിലുള്ള ‘ആത്മവിശ്വാസകുറവും’ സ്വഭാവത്തിലുള്ള എടുത്തു ചാട്ടവും’ മൂലം വിവാഹമൊന്നും കഴിക്കേണ്ട സന്യസിക്കാൻ പോകാം എന്നൊരു ചിന്ത യൗവനകാലത്ത് മനസ്സിൽ രൂഢമൂലമായി. പക്ഷെ ചാളയും, ബീഫും ഒരു വീക്നെസ് ആയിരുന്നതിനാൽ മത്സ്യ മാംസങ്ങൾ കഴിച്ചുകൊണ്ട് സന്യസിക്കാൻ പറ്റിയ… Read more

അതിനെന്താ അവര് ആറുമാസം കാത്തിരിക്കാൻ തയ്യാറാണെന്നെ. നിങ്ങൾക്കാ തെക്കേപ്പുറത്തെ പറമ്പുവിറ്റാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ……

വിവേകം എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ “രാഘവേട്ടാ നല്ല കൊമ്പത്തൊന്നുള്ള ബന്ധമല്ലേ നിങ്ങടെ മകൾക്ക് വന്നു ചേർന്നിരിക്കുന്നത്. നിങ്ങൾക്ക് ഒരുമാസം കിട്ടുന്നതിന്റെ ഇരട്ടി അവന് ഒരുമാസം കിമ്പളം കിട്ടും. പിന്നെ കുട്ടീനെ കണ്ട് ഇഷ്ടപെട്ടത് കൊണ്ടു മാത്രമാ അവര് ഇതില് താത്പര്യം… Read more

അത് നുമ്മക്കും ബോധിച്ചു.മുണ്ടും ജുബ്ബയുമൊക്കെയാകുമ്പോൾ ഒരു കഥാകാരന്റെ ലുക്കും കിട്ടും.ഒന്നു ഷൈൻ ചെയ്യാം……

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ ചെറായീലെ സുന്ദരി കുഞ്ഞമ്മേടെ മൂത്ത മകൻ സുദേവന്റെ ഇളയ കുഞ്ഞിന്റെ നൂലുകെട്ടിന് പോകാനായി രാവിലെ അലമാരിയിലിരുന്ന പാന്റ്‌സും ഷർട്ടും തപ്പിയെടുത്തപ്പോൾ ചുക്കിച്ചുളിഞ്ഞിരിക്കുന്നു. എന്നാപ്പിന്നെ ഒന്നു ഇസ്തിരിയിടാമെന്നു കരുതി ഇസ്തിരിപ്പെട്ടിയെടുത്ത് പ്ലഗിലേക്ക് കുത്തിയപ്പോൾ സീൻ പിന്നേം ശോകം. കള്ളുഷാപ്പിന്റെ… Read more

വീട്ടുകാരെ പിണക്കിയൊരു ബന്ധത്തിന് തനിക്കും താത്പര്യമില്ലാത്തതിനാൽ മെല്ലെ അവനുമായുള്ള ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു…..

പരിശുദ്ധ പ്രേമം. എഴുത്ത്:- രാജീവ് രാധാകൃഷ്ണ പണിക്കർ വാണിക്കൊരു വിസിറ്ററുണ്ട് വൈകിട്ടത്തെ സ്‌പെഷ്യൽക്ലാസ്സും കഴിഞ്ഞ് തളർച്ചയോടെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡന്റെ വിളിവന്നത്. ഈ സമയത്ത് ആരാണാവോ കാണാൻ വന്നിരിക്കുന്നതെന്ന ചിന്തയോടെ അവൾ സന്ദർശകമുറിയിലേക്ക് ചെന്നു. സന്ദർശകമുറിയിലെ ചൂരൽ കസേരയിൽ കാലിന്മേൽ കാലു… Read more

മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.പിന്നിൽ അത്ഭുതസ്തബദ്ധനായി നിന്ന തിരുമേനിയെ അവഗണിച്ചു മുന്നോട്ടു നടന്നു…..

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ സന്യസിക്കണം. കുറച്ചു നാളുകളായുള്ള ആഗ്രഹമാണ്‌. ഭൗതീക ജീവിതം മടുത്തു. ശനിയാഴ്ച അതിരാവിലെ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെയും, മക്കളെയും ഉപേക്ഷിച്ചു വീട്ടിൽ നിന്നിറങ്ങി. “എവിടെക്ക്യാ ഈ വെളുപ്പിന്?” കാവിനു മുന്നിൽ വച്ചു ബ്രാഹ്മമുഹൂർത്തത്തിൽ കുളിക്കുവാനായി ചിറയിലേക്കു പോവുകയായിരുന്ന തിരുമേനി തിരക്കി.… Read more