എനിക്ക് ഇഷ്ടമായിരുന്നു അവളെ. തുടർന്നുള്ള നാളുകളിലെല്ലാം കടുത്ത ദുഃഖത്തിലേക്ക് ഞാൻ ആണ്ടു പോയി. എന്റെ ഡിഗ്രി മുടങ്ങി. ചിലവിന് വേണ്ടി അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടി തോന്നിയപ്പോൾ ടാക്സി ഡ്രൈവറായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ദെബോറയ്ക്ക് ചുരുള മുടികളും തിളങ്ങുന്ന ഗോളി കണ്ണുകളുമാണ്. മംഗലാപുരം എയർപോർട്ടിൽ നിന്നുള്ള മടക്ക യാത്രയിലാണ് എന്റെ ടാക്സിയിലേക്ക് അവൾ കയറുന്നത്. ഉഡുപ്പിയിലേക്കാണ് പോകേണ്ടത്. ഒരു വിദേശ വനിതയുടെ സാമീപ്യം എന്നെ ഉന്മേഷനാക്കി. വളയം പിടിക്കാൻ തന്നെ വല്ലാത്തയൊരു ഉത്സാഹം. …

എനിക്ക് ഇഷ്ടമായിരുന്നു അവളെ. തുടർന്നുള്ള നാളുകളിലെല്ലാം കടുത്ത ദുഃഖത്തിലേക്ക് ഞാൻ ആണ്ടു പോയി. എന്റെ ഡിഗ്രി മുടങ്ങി. ചിലവിന് വേണ്ടി അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടി തോന്നിയപ്പോൾ ടാക്സി ഡ്രൈവറായി……. Read More

ഒടുവിൽ, നിന്നെ കെട്ടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ മുൻവാതിൽ സുരേഷേട്ടൻ ശക്തമായി അടച്ചു. ചൂട്! കിടപ്പു മുറിയിൽ ഏസി ഓണിലായിരുന്നിട്ടു പോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്റെ സുരേഷേട്ടനൊരു സൂര്യനാണ്. ചൂടെന്ന് പറഞ്ഞാൽ പരിസരത്തേക്ക് ചിന്തകൾക്ക് പോലും അടുക്കാൻ പറ്റില്ല. എന്റെ ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് ഞാൻ കരുതിയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം! അന്ന് കറന്റു …

ഒടുവിൽ, നിന്നെ കെട്ടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ മുൻവാതിൽ സുരേഷേട്ടൻ ശക്തമായി അടച്ചു. ചൂട്! കിടപ്പു മുറിയിൽ ഏസി ഓണിലായിരുന്നിട്ടു പോലും….. Read More

അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഏഷ്യൻ പബ്ലിക് സ്കൂളിലെ ആറാം തരത്തിൽ പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയമാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്! മാതൃഭാഷ സംസാരിച്ചതിന് ഒരുനാൾ മുഴുവൻ എന്നെ എഴുന്നേറ്റ് നിർത്തിപ്പിച്ചു. ഇപ്പോഴും സ്കൂളെന്ന ഓർമ്മയിൽ ആദ്യം തെളിയുന്നത് ആ നിർത്തമാണ്. കറുത്ത ഷൂസും വെളുത്ത …

അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും……. Read More

അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഭർത്താവിന്റെ കാഴ്ച്ചപ്പാടിൽ കോമെൺ സെൻസില്ലാത്ത വർഗ്ഗത്തിൽ പെട്ടവളാണ് ഞാൻ. പഴമക്കാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ പൊട്ടക്കിണറിലെ തവള! ‘നീ വായിക്കുന്ന പൈങ്കിളി സാഹിത്യമൊന്നുമല്ല മോളെ യാഥാർഥ്യം… കുറച്ചു കൂടെ അപ്ഡേറ്റ് ആകൂ…’ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഏതാണെന്ന് അറിയാത്തതു …

അറിഞ്ഞു വെച്ചതുകൊണ്ട് എന്റെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ഞാൻ എന്തിന് പഠിക്കണം…… Read More

ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. ‘ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്…?’ തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും …

ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട്…… Read More

ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. കോണിപ്പടികളുടെ അരികിലായി ഞാൻ പതുങ്ങിയിരുന്നു. മുകളിലെ നിലയിൽ ആൾത്താമസമില്ലെന്നത് നേരത്തേ ഉറപ്പിച്ചതാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഞാനന്ന് മോഷ്ട്ടിക്കാൻ കയറിയതൊരു ഇരുനില വീട്ടിലായിരുന്നു. വലിഞ്ഞു കയറി ടെറസ്സിൽ എത്തിയപ്പോൾ അവിടെയൊരു കതകുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന താക്കോൽ കൂട്ടത്തിൽ നിന്നും പതിമൂന്നാമത്തേത് കൊണ്ടാണ് ഞാനത് തുറന്നത്… ‘കയറിപ്പോകരുത്…!’ ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. കോണിപ്പടികളുടെ അരികിലായി ഞാൻ പതുങ്ങിയിരുന്നു. മുകളിലെ …

ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. കോണിപ്പടികളുടെ അരികിലായി ഞാൻ പതുങ്ങിയിരുന്നു. മുകളിലെ നിലയിൽ ആൾത്താമസമില്ലെന്നത് നേരത്തേ ഉറപ്പിച്ചതാണ്…… Read More

വീടിന്റെ ആധാരത്തിന് മുകളിൽ അമ്പതിനായിരം രൂപ കൂട്ടിയെടുക്കാനായി ഞാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ ചെന്നപ്പോഴാണ് വീടും പറമ്പും നിലവിൽ സുധാകരന്റെ പേരിലാണെന്ന് അറിയാൻ കഴിഞ്ഞത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് ഞാനൊരു അന്നദാനത്തിന്റെ നീളൻ വരിയുടെ അവസാന ഭാഗത്തായി നിൽക്കുകയായിരുന്നു. സമാന്തരമെന്നോണം സ്ത്രീകൾക്കുമുണ്ട് ഒരു കാത്തിരിപ്പിന്റെ നീളം. അതിൽ എന്റെ അടുത്തായി നിന്നിരുന്നത് നെറ്റിയിൽ മൂന്നു നാല് കുറികൾ തൊട്ടയൊരു പെൺകുട്ടിയായിരുന്നു. അവളെ കണ്ടപ്പോൾ ഞാൻ എന്റെ മകളെ …

വീടിന്റെ ആധാരത്തിന് മുകളിൽ അമ്പതിനായിരം രൂപ കൂട്ടിയെടുക്കാനായി ഞാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ ചെന്നപ്പോഴാണ് വീടും പറമ്പും നിലവിൽ സുധാകരന്റെ പേരിലാണെന്ന് അറിയാൻ കഴിഞ്ഞത്…… Read More

പ്രഥമമായ അന്വേഷണത്തിൽ എത്തേണ്ട സ്ഥാപനത്തിൽ ആ ചെറുപ്പക്കാരൻ എത്തിയിട്ടില്ല. മരിച്ചോ ജീവിച്ചോയെന്ന് പോലും അറിയില്ല. സംസ്ഥാന പോലീസുകാർക്ക് കല്ല്യാണിയമ്മയുടെ മോന്റെ പൊടിപോലും കണ്ടെത്താൻ ആയില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ബസ്സിൽ നിന്ന് ഇറങ്ങിയ ആൾക്കാരിൽ നിന്നുമൊരു സ്ത്രീ എന്റെ ബേക്കറിയിലേക്ക് വന്നു. പ്രായമൊരു നാൽപ്പത് താണ്ടില്ല. മുറുക്കാൻ ചവക്കുന്നതു കൊണ്ട് എനിക്ക് വായ തുറക്കാൻ പറ്റിയില്ല. എന്തായെന്ന ഭാവത്തിൽ നെറ്റി മേലോട്ട് നിവർത്തുമ്പോഴേക്കും അവളുടെ ചുണ്ടുകൾ അനങ്ങിയിരുന്നു. ‘ഇവിടെവിടെയോ …

പ്രഥമമായ അന്വേഷണത്തിൽ എത്തേണ്ട സ്ഥാപനത്തിൽ ആ ചെറുപ്പക്കാരൻ എത്തിയിട്ടില്ല. മരിച്ചോ ജീവിച്ചോയെന്ന് പോലും അറിയില്ല. സംസ്ഥാന പോലീസുകാർക്ക് കല്ല്യാണിയമ്മയുടെ മോന്റെ പൊടിപോലും കണ്ടെത്താൻ ആയില്ല…. Read More

കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ അന്ന് ജില്ലാ ആശുപത്രിയിൽ ആൾക്കാർ കൂടിയിരുന്നു. പരിക്ക് പറ്റിയ സ്ത്രീയുടെ ഭർത്താവ് വിവരമറിഞ്ഞ് വൈകാതെ വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. …

കാമുകന്റെ കൂടെ ഉല്ലാസ യാത്ര നടത്തുന്നതിനിടയിൽ വീട്ടമയ്ക്ക് അപകടം സംഭവിച്ചു. വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും ആ കമിതാക്കളെ കാണാൻ….. Read More

യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും അനങ്ങാതിരുന്നപ്പോൾ മരിച്ചു പോയോയെന്ന് ഞാൻ സംശയിച്ചു. ‘ദേണ്ടെ ഇയാള്…’ യാത്രയിലായിരുന്ന കണ്ണുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവരിൽ ചിലർ …

യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും….. Read More