പക്ഷേ അവൾക്കറിയാം ആരോടും പറയാനാകാത്ത തന്റെ വിഷമങ്ങൾ താനവളോട് മാത്രമേ പറയാറുള്ളൂ എന്ന്…….

കടം എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. വേലയ്ക്ക് നിന്ന ഗീതച്ചേച്ചി മരിച്ചപ്പോൾ കരയുന്നതുകണ്ട് കോളേജിലെ കൂട്ടുകാരികൾ കളിയാക്കി. നീയിന്നലെ ലീവെടുത്തല്ലോ ആദരസൂചകമായി, അതുപോരെ? കൂട്ടത്തിൽ വായാടിയായ മായ അത് പറഞ്ഞപ്പോൾ എല്ലാം വെട്ടിത്തുറന്നുപറയാൻ മനസ്സ് വെമ്പി.. പക്ഷേ എല്ലാം മനസ്സിലടക്കിവെച്ച് കണ്ണുകൾ… Read more

എന്നും പേപ്പ൪ വന്നാൽ അവൾ തുറന്നുനോക്കി ചിത്രം കണ്ട് കൗതുകം തോന്നിയവ യൊക്കെ അമ്മയോട് എന്താണെന്ന് ചോദിക്കും….,

വീണ്ടും ഒഴുകുന്ന പുഴ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ഡോക്ടർ എന്റെ കുഞ്ഞിനെന്താണ്? അമ്മയുടെ കണ്ണിൽനിന്നും കണ്ണീ൪ ധാരധാരയായി ഒഴുകി. അവളെ വിശദമായി പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു: ഏയ്, കുഴപ്പമൊന്നുമില്ല.. എന്നത്തേയുംപോലെ തണുപ്പടിച്ചപ്പോൾ വന്ന ശ്വാസംമുട്ടലാണ്. മരുന്നെഴുതിയിട്ടുണ്ട്.. ഞാൻ പേടിച്ചുപോയി,… Read more

ഇതാണെന്റെ പ്രചോദനം… ഈ മുഖം ഓ൪ക്കുമ്പോൾ എനിക്ക് ഉത്സാഹം താനേ വരും. എത്രകാലം ജീവിക്കാനും ജോലി ചെയ്യാനും എനിക്കീയൊരുമുഖത്തിന്റെ…….

ആണൊരുത്തി.. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. നീയാങ്കുട്ട്യാ.. അയാളുടെ ആ കമന്റ് സുഖിച്ചതുപോലെ അവൾ ചിരിച്ചു. നിനക്ക് ഒറ്റയ്ക്ക് ഇത്രേം ദൂരം വരാൻ എങ്ങനെ ധൈര്യം വന്നു? പങ്കജാക്ഷന്റെ ചോദ്യം കേട്ട് വിനീത പിന്നെയും ചിരിച്ചു. എം എസ് ഡബ്ലൂ… Read more

അച്ചു ഭാഗ്യവതിയാണ്.. മോഹൻ എന്ത് സ്നേഹമുള്ളവനാണ്. അവന്റെ പെരുമാറ്റം കണ്ടാൽ ആരും കൊതിച്ചുപോകും അങ്ങനെയൊരു…….

ഉത്തരം തേടി എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അശ്വതി രാവിലെ കുഞ്ഞിനെയുംകൊണ്ട് ഭ൪തൃവീട്ടിലേക്ക് തിരിച്ചുപോയതോടെ ഒന്നിനും ഒരു ഉന്മേഷമില്ലാതിരിക്കുകയായിരുന്നു ഉമാദേവി. കുളിയെല്ലാം കഴിഞ്ഞ് മുണ്ടും നേര്യതുമായി അമ്പലത്തിൽ പോകാനിറങ്ങിയ വേഷത്തിൽ പതിവില്ലാത്ത ഒരു ഇരുത്തം കണ്ടതോടെ വിശ്വനാഥൻനായ൪ ചോദിച്ചു: എന്താ… Read more

എന്തിനോ കണ്ണൊക്കെ നിറഞ്ഞു. അമ്പലത്തിലെത്തിയിട്ടും പ്രാ൪ത്ഥനകളിൽ മനസ്സുറച്ചുനിന്നില്ല. തിരിച്ചുവരുമ്പോൾ ആ വീടിന്റെ തൊട്ടടുത്തെത്തിയതും പണ്ടെന്നോ…..

പിന്നീട് നടന്നത്.. എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി. രാവിലെ അമ്പലത്തിൽപോകുന്നത് പതിവാക്കിയത് അയാളെ കാണാനുള്ള കൊതി കൊണ്ടായിരുന്നു. ദിവസവും മുറ്റത്തെ ചെടികൾക്കൊക്കെ വെള്ളം നനക്കുക, അതിലെ പുഴുക്കുത്തുകൾ വന്ന ഇലകൾ പറിച്ചുമാറ്റുക, വളമിടുക, മുറ്റമടിക്കുക, തൂത്തുവാരിയ ചപ്പുചവറുകളൊക്കെ കത്തിക്കുക, സ്വന്തം വസ്ത്രങ്ങളലക്കി… Read more

രാത്രി കിടക്കുമ്പോൾ വിനോദിനി പഴയ ആൽബമൊക്കെ എടുത്തുനോക്കുന്നതു കണ്ടു. അവൾ പഴയ ഓ൪മ്മകളിലേക്ക് ഊളിയിട്ടിറങ്ങി എന്ന് മനസ്സിലായപ്പോൾ വേണുഗോപൻ പറഞ്ഞു…….

നൃത്തം എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. വിനോദിനി വന്നതുതൊട്ട് അടുക്കളയിലാണ്. വ൪ഷം ആറ് കഴിഞ്ഞപ്പോഴേക്കും രണ്ട് പിള്ളേരുമായി. അവരുടെ കാര്യങ്ങളും വീട്ടിൽ ഭ൪ത്താവ്, സുഖമില്ലാതെ കിടക്കുന്ന അമ്മ, അച്ഛൻ, അനിയൻ എന്നിവരുടെ മുഴുവൻ പരിചരണങ്ങളും തീരുമ്പോഴേക്കും അവൾക്ക് സ്വന്തം കാര്യം നോക്കാൻ… Read more

അച്ഛന്റെ വാക്ക് മാനിച്ച് മാത്രം ധൃതിയിൽ നടക്കുകയായിരുന്നു നിത്യ. മുന്നിൽനിന്ന് തൊഴുത് പ്രദക്ഷിണം വെക്കാൻ സമയമില്ലാതെ മടങ്ങുമ്പോൾ…….

പുഷ്പാഞ്ജലി എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ശാരദഅമ്മൂമ്മയ്ക്ക് വയസ്സ് എൺപതായി. പക്ഷേ എഴുന്നേൽക്കാനും നടക്കാനും ഒന്നും ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടുതന്നെ ദിവസവും കുളിച്ച് അമ്പലത്തിലെത്തും അമ്മൂമ്മ. അവരെ കണ്ടാൽ പൂജാരി ചോദിക്കും: ഇന്നുമുണ്ടോ പുഷ്പാഞ്ജലി? ആ൪ക്ക് വേണ്ടിയാ? ഓരോ ദിവസവും ഓരോ… Read more

നീ ഇവിടെ ഇരുന്നാൽ മതി. ആരെയും വിളിക്കാൻ പോകണ്ട. ഫോൺ ഓഫാക്കി വെച്ചാൽ മതി……..

പുലരി വരുമ്പോൾ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ഇൻസ്പെക്ടറായി ചാ൪ജെടുക്കുമ്പോൾ ജോജു ഹാരിഷ് തീരുമാനിച്ചിരുന്നു കുറ്റം ചെയ്തു എന്നുറപ്പില്ലാതെ ആരെയും ദ്രോഹിക്കാനിടവരുത്തില്ലെന്ന്. അതുകൊണ്ടുതന്നെ അവന്റെ ജോലികളിൽ സൂക്ഷ്മത പുല൪ത്താൻ അവനെന്നും ശ്രദ്ധിച്ചിരുന്നു. ഒരുദിവസം രാവിലെ പോകാനിറങ്ങിയ വേഷത്തിൽ തിരക്കിട്ട് പേപ്പ൪… Read more

അപ്പോഴാണ് പേര് ഒന്നുകൂടി പേപ്പറിൽ നോക്കിയത്. താൻ എഴുതിയത് പ്രതീഷ് എന്നാണ്. കൈകാലുകൾ വിറച്ചു. ആകെ പരിഭ്രമിച്ചു. എന്താ ചെയ്യുക……

പതിനെട്ടാമടവ്. എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി. ഷെഫായി ജോലിക്ക് കയറിയിട്ട് രണ്ടര വർഷമായി. നല്ല തിരക്കുള്ള ഹോട്ടലാണ്. ശമ്പളവും അതിനനുസരിച്ച് കിട്ടും. നക്ഷത്രങ്ങൾ കൂടുന്തോറും വരുന്ന അതിഥികളുടെ നിലവാരവും കൂടും. നിലവാരം കൂടുന്തോറും ഫുഡ് ഓഡ൪ ചെയ്യുന്ന രീതികൾ മാറും. ചൂടോടെ,… Read more

ഇന്ന് കോളേജിൽ പരീക്ഷാഫീസടക്കണം. എന്താണൊരു നിവൃത്തി.. എത്ര യാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല…..

കാളിംഗ്ബെൽ എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കാളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ് രജിത ചിന്തകളിൽനിന്നുണ൪ന്നത്. പോയി നോക്കുമ്പോൾ മത്സ്യക്കാരനാണ്. അരക്കിലോ അയല തൂക്കിവാങ്ങുമ്പോൾ പതിവു പോലെ പണം പിന്നീട് തരാമെന്ന് പറഞ്ഞു. മാസം കൂടുമ്പോൾ ഒന്നിച്ച് കൊടുക്കുകയാണ് ചെയ്യാറ്. ആഴ്ചയിൽ രണ്ടോ മൂന്നോ… Read more