കണ്ണുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അനിതയുടെ കാലുകൾ അറിയാതെ കിണറ്റിൻകരയിലേക്ക് നടന്നു. ഇനി താനെന്തിനാണ് ജീവിച്ചിരിക്കുന്നത്….

തേടിവന്നത്.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. സുരേഷ് ഓട്ടോയിൽനിന്നിറങ്ങിയതും നാലാംക്ലാസ്സുകാരി മകളോടിവന്ന് അച്ഛന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു: അച്ഛാ, അമ്മ പിണക്കത്തിലാ.. എന്തിന്? അച്ഛനെ ചോദിച്ച് ഒരു സ്ത്രീ വന്നിരുന്നു. അപ്പോൾമുതൽ കൈയിൽ കിട്ടുന്നതൊക്കെ വലിച്ചെറിയുകയാ.. മൂന്ന് ഗ്ലാസ് പൊട്ടിച്ചു… സുരേഷിന്റെ വയറിലൂടെ… Read more

പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്…..

ഹർത്താൽ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി നിങ്ങൾ എങ്ങോട്ട് പോകുന്നവരാണ്? റിപ്പോർട്ടറുടെ ചോദ്യം. പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാജ് പറഞ്ഞു: കോയമ്പത്തൂർ.. ശരി, എന്താണ് ഇപ്പോൾ ഇവ൪ പറയുന്നത്? പോകാൻ സമ്മതിക്കില്ല, തിരിച്ചുപോയ്ക്കോ… Read more

ബാലാമണി പോയതിൽപ്പിന്നെ ഒന്നിനും ഒരു രസവുമില്ല. നാലുവർഷം മുമ്പുവരെ ബാല കാണിക്കുന്ന ഉത്സാഹം കാണുമ്പോഴാണ്…..

വീണ്ടുമൊരവധിക്കാലം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. അവൾ വന്നാൽ എപ്പോഴും അങ്ങനെയാണ്. തന്റെ പ്രായം പത്ത് പതിനഞ്ച് വ൪ഷം കുറച്ചുകളയും. അച്ഛാ, യു ലുക്ക് ഓൾഡ്.. അവൾ വന്ന ഉടനെ പറയും. ഒരു സ്വതസിദ്ധമായ ചിരിയിൽ മറുപടി ഒതുക്കുമ്പോൾ കെ കെ കുറുപ്പ്… Read more

ടീച്ചർ ഉടൻവന്ന് പൂട്ടിയ ഗ്രിൽസ് തുറന്നു. പുഞ്ചിരിയോടെ അകത്ത് കയറിയിരിക്കാൻ ക്ഷണിച്ചു. അകത്ത് കയറിയിരുന്നു.

സംഭാവന എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. പത്ത് പതിനൊന്ന് വ൪ഷങ്ങൾക്ക് മുമ്പൊരു നട്ടുച്ചസമയം. ദാമുമാഷ് വിയ൪ത്തൊലിച്ചു നടന്നു. റിട്ടയ൪ ചെയ്തശേഷം അമ്പലംകമ്മിറ്റി ഭാരവാഹിയായതാണ്. ഏതുസമയവും അമ്പലത്തിന്റെ ഉന്നമനത്തിനായുള്ള പ്രയത്നത്തിലാണ്. കുട്ടിശ്ശങ്കരൻ പറഞ്ഞു: ടീച്ചർ ഇത്തിരി കണിശക്കാരിയും ക്ഷിപ്രകോപിയുമാണ്. കാര്യമായി ഒന്നുംതന്നെ തരാനിടയില്ല. ഗോപീകൃഷ്ണൻ… Read more

പണം കൈയിൽവരാൻ ഇനിയും കുറേ ദിവസങ്ങളെടുക്കും. അതുവരെ എങ്ങോട്ടെന്നില്ലാതെ ഒരു യാത്രപോവുക.. ബാങ്കിൽപ്പോയി മാനേജറെക്കണ്ടു…….

അയാൾക്ക് പോകാതിരിക്കാനാകുമോ? എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി വണ്ടി ചൂളംവിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. ആ ശബ്ദം കാതിൽ വന്നലച്ചപ്പോൾ സുരാജ് ഓ൪ക്കുകയായിരുന്നു. തന്റെ നാടും വീടും അച്ഛനും അമ്മയും ഭാര്യയും മക്കളുമായി കഴിഞ്ഞ ആ സന്തോഷദിനങ്ങൾ.. സന്തോഷമെന്ന് പറയാമോ എന്നറിയില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ… Read more

ഏതൊരു ഫങ്ഷനാവട്ടെ ദീപയുടെ ചുറ്റും ആളുകൾ കൂടും. അവ൪ക്കറിയേണ്ടത് അവളുടെ വസ്ത്രങ്ങൾ ആരാണ് തിരഞ്ഞെടുക്കുന്നത്…….

ഫാഷൻ ഡിസൈന൪ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ദീപ നന്നായി ഒരുങ്ങിനടക്കാൻ ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ അവൾക്ക് ചുറ്റും എപ്പോഴും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഏതൊരു ഫങ്ഷനാവട്ടെ ദീപയുടെ ചുറ്റും ആളുകൾ കൂടും. അവ൪ക്കറിയേണ്ടത് അവളുടെ വസ്ത്രങ്ങൾ ആരാണ് തിരഞ്ഞെടുക്കുന്നത്, എവിടെ നിന്നാണ്… Read more

അവളെ വിവാഹം ചെയ്തു കൊണ്ടുവരുമ്പോൾ പെങ്ങളുടെ കല്യാണത്തി നെടുത്ത ലോൺ അടച്ചുതീരാൻ ബാക്കിയുണ്ടായിരുന്നു…….

തികച്ചും അവിചാരിതം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ലോൺ അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ജപ്തിനോട്ടീസ് വന്നു. ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി ടവരുന്ന സീനയോട് വെറുതെ രാവിലെ അയാൾ ദേഷ്യപ്പെട്ടു. അവൾ പറഞ്ഞു: അവനവന്റെ പോരായ്മക്ക്… Read more

വണ്ടി സ്റ്റേഷൻ വിടാറായപ്പോൾ നിള ബാഗുമായി ഓടിക്കയറി കാർത്തിക്കിന്റെ എതിരെയുള്ള സീറ്റിൽ വന്നിരുന്നു. കാർത്തിക്കിന് ആകെ പരിഭ്രമമായി……

അവസാനിക്കാത്ത യാത്ര എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി കാ൪ത്തിക് ട്രെയിനിൽ കയറി തന്റെ സീറ്റ് കണ്ടുപിടിച്ച് കണ്ണുകളടച്ചിരുന്നു. ഓരോ ഓർമ്മകളും അവന്റെ കണ്ണുകൾ നനയിച്ചുകൊണ്ടിരുന്നു. ഓർമ്മവെച്ച കാലംതൊട്ട് നിളയുമൊത്തുള്ള കളികളായിരുന്നു… പ്ലാവിലകൊണ്ട് പാത്രം ഉണ്ടാക്കി കഞ്ഞിയും കറിയും വെച്ചുകളിച്ചു. പ്ലാവിലകൊണ്ട് കിരീടം ഉണ്ടാക്കി അവളെ… Read more

കുറച്ചു സമയത്തിനുശേഷം ഒരു മുറിയിൽ കാത്തിരിക്കാൻ നിർദ്ദേശം കിട്ടി. അവിടെയിരുന്നു…

എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി ഇന്ന് കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ട ദിവസമായിരുന്നു. മഴ നി൪ത്താതെ പെയ്യുന്നു. ആശങ്കയോടെയാണ് ഇറങ്ങിയത്. ആദ്യത്തെ ഡോസ് എടുത്തപ്പോൾ,‌ അവ൪ മൊബൈൽ നമ്പർ എഴുതിയെടുത്തത് തെറ്റിപ്പോയെന്ന് മെസേജ് വരാഞ്ഞപ്പോഴാണ് മനസ്സിലായത്. ഇനി അടുത്ത പ്രാവശ്യം… Read more