
ഇത്രേം നാളും കണ്ടവരെപ്പോലെയൊന്നോല്ല . നല്ല പളുങ്കുപോലത്തെ പെങ്കൊച്ചാ . നല്ല ഒന്നാംതരം തറവാട്ടുകാര്. ഇതെന്തായാലും നടക്കും……
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ അമ്പലമുക്കിൽ ബസിറങ്ങുമ്പോൾ അടുത്ത് കണ്ട ബേക്കറിയിലെ ക്ലോക്ക് പതിനൊന്നു മണി മുപ്പത് മിനിട്ടെന്ന് കാണിച്ചു. മുണ്ടിന്റെ കേന്ദ്രക്കുത്തിൽ തിരുകിയിരുന്ന തൂവാല എടുത്തു മുഖം തുടച്ചു ലംബോധരൻ ചുറ്റുമൊന്നു കണ്ണോടിച്ചു ‘ബ്രോക്കർ കുമാരേട്ടൻ അവിടെയെങ്ങാനും ഉണ്ടോയെന്ന്.’ പുള്ളിക്കാരനെ കാണാനില്ല. ഇനി …
ഇത്രേം നാളും കണ്ടവരെപ്പോലെയൊന്നോല്ല . നല്ല പളുങ്കുപോലത്തെ പെങ്കൊച്ചാ . നല്ല ഒന്നാംതരം തറവാട്ടുകാര്. ഇതെന്തായാലും നടക്കും…… Read More




