മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് കരുതിയതേ യില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു. ഇങ്ങനെ പലരേയും നോക്കാൻ പോയിട്ടുണ്ടെങ്കിലും……
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ താങ്ങുണ്ടായാൽ വീഴാതെ നടക്കാൻ കെൽപ്പുള്ള എഴുപത്തിയഞ്ചു കാരനെ പരിചരിക്കണമെന്നേ ഏജൻസിയിൽ നിന്ന് പറഞ്ഞിരുന്നുള്ളൂ. ആളുടെ പേര് പ്രഭാകരൻ. റിട്ടേർഡ് പോലീസുകാരൻ ആണെങ്കിലും ശാന്തമായ സ്വഭാവം. ഇടറാത്ത ശബ്ദമുണ്ടായിട്ടും ഉയർത്തി സംസാരിക്കില്ല. എല്ലാ കാര്യവും കണ്ടറിഞ്ഞ് ചെയ്യാതിരുന്നിട്ടും എന്നെ കാണുമ്പോൾ …
മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് കരുതിയതേ യില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു. ഇങ്ങനെ പലരേയും നോക്കാൻ പോയിട്ടുണ്ടെങ്കിലും…… Read More