ഈ മൂന്നുപ്രാവശ്യത്തെ മുഖഭാവങ്ങളും നമിത മനസ്സിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കൊണ്ടിരുന്നു…….
കനവുപോലെ. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. മെട്രോയിൽ കയറിക്കഴിഞ്ഞ് വാതിലടഞ്ഞപ്പോഴാണ് അവൻ ഓടിവരുന്നത് കണ്ടത്. അപ്പോഴേക്കും ട്രെയിൻ വിട്ടു. അവന്റെ കണ്ണുകൾ തന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അവൻ തന്റെ പിറകേ ഓടിവരുന്നത്. അന്നൊരിക്കൽ ടാക്സിയിൽ പോയ്ക്കൊണ്ടിരിക്കെ ട്രാഫിക്… Read more
പടിയിറങ്ങുമ്പോൾ.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. മകളുടെ വിവാഹമായിരുന്നു. പടിയിറങ്ങുമ്പോൾ വീഡിയോ ഗ്രാഫ൪ പറഞ്ഞതു കേട്ട് അവളോടിവന്ന് അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ കരഞ്ഞു. മകൾ ചിരിച്ചു. എല്ലാം കഴിഞ്ഞ് അവളങ്ങ് പോയപ്പോൾ ഭാര്യ ചോദിച്ചു: നിങ്ങളെന്തിനാ കരഞ്ഞത്? അവൾ… Read more
തേടിവന്നത്.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. സുരേഷ് ഓട്ടോയിൽനിന്നിറങ്ങിയതും നാലാംക്ലാസ്സുകാരി മകളോടിവന്ന് അച്ഛന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു: അച്ഛാ, അമ്മ പിണക്കത്തിലാ.. എന്തിന്? അച്ഛനെ ചോദിച്ച് ഒരു സ്ത്രീ വന്നിരുന്നു. അപ്പോൾമുതൽ കൈയിൽ കിട്ടുന്നതൊക്കെ വലിച്ചെറിയുകയാ.. മൂന്ന് ഗ്ലാസ് പൊട്ടിച്ചു… സുരേഷിന്റെ വയറിലൂടെ… Read more
ഹർത്താൽ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി നിങ്ങൾ എങ്ങോട്ട് പോകുന്നവരാണ്? റിപ്പോർട്ടറുടെ ചോദ്യം. പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാജ് പറഞ്ഞു: കോയമ്പത്തൂർ.. ശരി, എന്താണ് ഇപ്പോൾ ഇവ൪ പറയുന്നത്? പോകാൻ സമ്മതിക്കില്ല, തിരിച്ചുപോയ്ക്കോ… Read more
വീണ്ടുമൊരവധിക്കാലം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. അവൾ വന്നാൽ എപ്പോഴും അങ്ങനെയാണ്. തന്റെ പ്രായം പത്ത് പതിനഞ്ച് വ൪ഷം കുറച്ചുകളയും. അച്ഛാ, യു ലുക്ക് ഓൾഡ്.. അവൾ വന്ന ഉടനെ പറയും. ഒരു സ്വതസിദ്ധമായ ചിരിയിൽ മറുപടി ഒതുക്കുമ്പോൾ കെ കെ കുറുപ്പ്… Read more
സംഭാവന എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. പത്ത് പതിനൊന്ന് വ൪ഷങ്ങൾക്ക് മുമ്പൊരു നട്ടുച്ചസമയം. ദാമുമാഷ് വിയ൪ത്തൊലിച്ചു നടന്നു. റിട്ടയ൪ ചെയ്തശേഷം അമ്പലംകമ്മിറ്റി ഭാരവാഹിയായതാണ്. ഏതുസമയവും അമ്പലത്തിന്റെ ഉന്നമനത്തിനായുള്ള പ്രയത്നത്തിലാണ്. കുട്ടിശ്ശങ്കരൻ പറഞ്ഞു: ടീച്ചർ ഇത്തിരി കണിശക്കാരിയും ക്ഷിപ്രകോപിയുമാണ്. കാര്യമായി ഒന്നുംതന്നെ തരാനിടയില്ല. ഗോപീകൃഷ്ണൻ… Read more
അയാൾക്ക് പോകാതിരിക്കാനാകുമോ? എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി വണ്ടി ചൂളംവിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. ആ ശബ്ദം കാതിൽ വന്നലച്ചപ്പോൾ സുരാജ് ഓ൪ക്കുകയായിരുന്നു. തന്റെ നാടും വീടും അച്ഛനും അമ്മയും ഭാര്യയും മക്കളുമായി കഴിഞ്ഞ ആ സന്തോഷദിനങ്ങൾ.. സന്തോഷമെന്ന് പറയാമോ എന്നറിയില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ… Read more
ഫാഷൻ ഡിസൈന൪ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ദീപ നന്നായി ഒരുങ്ങിനടക്കാൻ ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ അവൾക്ക് ചുറ്റും എപ്പോഴും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഏതൊരു ഫങ്ഷനാവട്ടെ ദീപയുടെ ചുറ്റും ആളുകൾ കൂടും. അവ൪ക്കറിയേണ്ടത് അവളുടെ വസ്ത്രങ്ങൾ ആരാണ് തിരഞ്ഞെടുക്കുന്നത്, എവിടെ നിന്നാണ്… Read more
തികച്ചും അവിചാരിതം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ലോൺ അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ജപ്തിനോട്ടീസ് വന്നു. ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി ടവരുന്ന സീനയോട് വെറുതെ രാവിലെ അയാൾ ദേഷ്യപ്പെട്ടു. അവൾ പറഞ്ഞു: അവനവന്റെ പോരായ്മക്ക്… Read more
അവസാനിക്കാത്ത യാത്ര എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി കാ൪ത്തിക് ട്രെയിനിൽ കയറി തന്റെ സീറ്റ് കണ്ടുപിടിച്ച് കണ്ണുകളടച്ചിരുന്നു. ഓരോ ഓർമ്മകളും അവന്റെ കണ്ണുകൾ നനയിച്ചുകൊണ്ടിരുന്നു. ഓർമ്മവെച്ച കാലംതൊട്ട് നിളയുമൊത്തുള്ള കളികളായിരുന്നു… പ്ലാവിലകൊണ്ട് പാത്രം ഉണ്ടാക്കി കഞ്ഞിയും കറിയും വെച്ചുകളിച്ചു. പ്ലാവിലകൊണ്ട് കിരീടം ഉണ്ടാക്കി അവളെ… Read more