
കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു.ഉത്സപ്പറമ്പിലും ഇത് പോലെ……
Story written by Sajitha Thottanchery ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട് കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി. “രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്”അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്. “ഞാനില്ല;നീ പൊയ്‌ക്കോ,എന്തോ വരാൻ തോന്നുന്നില്ല” “എന്താണ് …
കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു.ഉത്സപ്പറമ്പിലും ഇത് പോലെ…… Read More