നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് ഇടയ്ക്കൊക്കെ ഭാർഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനായിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇതുവരെ മുഖം കറുപ്പിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് ഇടയ്ക്കൊക്കെ ഭാർഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനായിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇതുവരെ മുഖം കറുപ്പിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. കക്ഷി വന്നു കഴിഞ്ഞാൽ സ്വന്തം വീടെന്ന പോലെയൊരു പെരുമാറ്റമാണ്. അടുക്കളയിൽ കയറി …

നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്ന് പറഞ്ഞുകൊണ്ട് ഇടയ്ക്കൊക്കെ ഭാർഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനായിരുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇതുവരെ മുഖം കറുപ്പിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല…… Read More

പെണ്ണിന് ഈയിടെയായി എന്നോട് വലിയ താൽപര്യമൊന്നുമില്ല. എന്നും സംസാരിക്കുകയും കാണുകയും ചെയ്യുന്ന ഒരാൾ പെട്ടെന്ന് പിൻവാങ്ങണമെങ്കിൽ ഒരു കാരണമുണ്ടായിരിക്കണം……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ക്രിക്കറ്റ് കളിക്കുകയെന്നതിനും അപ്പുറം മറ്റെന്തെങ്കിലുമൊരു ഉന്മാദം എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് ക്രിസ്റ്റീനയുടെ മടിയിൽ കിടക്കുകയെന്നതാണ്. പറഞ്ഞു വരുന്നത് പെണ്ണിന് ഈയിടെയായി എന്നോട് വലിയ താൽപര്യമൊന്നുമില്ല. എന്നും സംസാരിക്കുകയും കാണുകയും ചെയ്യുന്ന ഒരാൾ പെട്ടെന്ന് പിൻവാങ്ങണമെങ്കിൽ ഒരു കാരണമുണ്ടായിരിക്കണം. …

പെണ്ണിന് ഈയിടെയായി എന്നോട് വലിയ താൽപര്യമൊന്നുമില്ല. എന്നും സംസാരിക്കുകയും കാണുകയും ചെയ്യുന്ന ഒരാൾ പെട്ടെന്ന് പിൻവാങ്ങണമെങ്കിൽ ഒരു കാരണമുണ്ടായിരിക്കണം…… Read More

മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് ഞാൻ കരുതിയതേയില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ഒരു താങ്ങുണ്ടായാൽ വീഴാതെ നടക്കാൻ കെൽപ്പുള്ളയൊരു എഴുപത്തിയഞ്ചുകാരനെ പരിചരിക്കണമെന്നേ ഏജൻസിയിൽ നിന്ന് പറഞ്ഞിരുന്നുള്ളൂ. ആളുടെ പേര് പ്രഭാകരൻ എന്നാണ്. റിട്ടേർഡ് പോലീസുകാരനാണെങ്കിലും ശാന്തമായ സ്വഭാവം. ഇടറാത്ത ശബ്ദമുണ്ടായിട്ടും ഉയർത്തി സംസാരിക്കില്ല. എല്ലാ കാര്യവും കണ്ടറിഞ്ഞ് ചെയ്യാതിരുന്നിട്ടും എന്നെ …

മക്കളോട് അങ്ങനെയൊരു മറുപടി അദ്ദേഹം പറയുമെന്ന് ഞാൻ കരുതിയതേയില്ല. ജനാലയുടെ കറുത്ത ഗ്ലാസിൽ കണ്ട എന്നോട് ഞാൻ തന്നെ ലജ്ജിച്ചു…… Read More

വളരേ ചെറിയ നേരത്തിനുള്ളിൽ നടന്ന ആ കാഴ്ച്ച കണ്ട് കൂടി നിന്നവരെല്ലാം മിഴിച്ചു നിന്നു. പുറത്തേക്ക് തള്ളിയ കണ്ണുകളുമായി അന്ന് ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അയാളുടെ കൈയ്യിൽ പല നിറങ്ങളിലുള്ള കനത്ത നൂലുകളുണ്ട്. അതെങ്ങെനെ ചുരുട്ടി കുരുക്കിയാലും നിമിഷ നേരത്തിനുള്ളിൽ അയാളത് നിവർത്തും. നിവർത്തുകയെന്ന് മാത്രമല്ല. ആ ചുരുൾ കെട്ട് മേലേക്ക് എറിഞ്ഞ് വായുവിൽ വല നെയ്യുകയും ചെയ്യും. ലോകത്തിന്റെ എല്ലാ നിറങ്ങളും ഇറ്റു …

വളരേ ചെറിയ നേരത്തിനുള്ളിൽ നടന്ന ആ കാഴ്ച്ച കണ്ട് കൂടി നിന്നവരെല്ലാം മിഴിച്ചു നിന്നു. പുറത്തേക്ക് തള്ളിയ കണ്ണുകളുമായി അന്ന് ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു……. Read More

കാത്തിരിക്കാൻ പറഞ്ഞിട്ട് പോയ ആള് വേറെ കെട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ചാകാനാണ് തോന്നിയത്. ചത്താൽ ആർക്കാണ് നഷ്ടമെന്ന് ഓർത്തപ്പോൾ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കാത്തിരിക്കാൻ പറഞ്ഞിട്ട് പോയ ആള് വേറെ കെട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ചാകാനാണ് തോന്നിയത്. ചത്താൽ ആർക്കാണ് നഷ്ടമെന്ന് ഓർത്തപ്പോൾ മരുന്ന് കുടിച്ചില്ലെങ്കിൽ ജീവിക്കാൻ സാധ്യതയില്ലാത്ത അമ്മയെ മാത്രമേ ഞാൻ കണ്ടുള്ളൂ.. മൂന്ന് കൊല്ലമായി. ആയുസ്സുണ്ടെങ്കിൽ മുപ്പത് കൊല്ലങ്ങളോളം കാത്തിരി …

കാത്തിരിക്കാൻ പറഞ്ഞിട്ട് പോയ ആള് വേറെ കെട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ചാകാനാണ് തോന്നിയത്. ചത്താൽ ആർക്കാണ് നഷ്ടമെന്ന് ഓർത്തപ്പോൾ…… Read More

ഇരുപത്തിയഞ്ച് പവനെങ്കിലും ഇല്ലാതെ ഈ പടി കടക്കില്ലായെന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് കൂടി ചേർത്തപ്പോൾ എനിക്ക് നേരെ നീട്ടിയ കല്ല്യാണക്കത്തിന്റെ സാമ്പിൾ മേശയിലേക്ക് ഇട്ട്……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇരുപത്തിയഞ്ച് പവനെങ്കിലും ഇല്ലാതെ ഈ പടി കടക്കില്ലായെന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് കൂടി ചേർത്തപ്പോൾ എനിക്ക് നേരെ നീട്ടിയ കല്ല്യാണക്കത്തിന്റെ സാമ്പിൾ മേശയിലേക്ക് ഇട്ട് ഏട്ടൻ പുറത്തേക്ക് തന്നെ പോകുകയായിരുന്നു. അമ്മ നോക്കി നിൽക്കെ ഞാൻ എന്റെ …

ഇരുപത്തിയഞ്ച് പവനെങ്കിലും ഇല്ലാതെ ഈ പടി കടക്കില്ലായെന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് കൂടി ചേർത്തപ്പോൾ എനിക്ക് നേരെ നീട്ടിയ കല്ല്യാണക്കത്തിന്റെ സാമ്പിൾ മേശയിലേക്ക് ഇട്ട്…….. Read More

ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട്‌ ഞാൻ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക് …

ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല…. Read More

എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘പ്രമീളയുടെ കല്ല്യാണത്തിന് പോകുന്നില്ലേ…?’ വിളിച്ചു ചോദിച്ചത് ദീപനാണ്. സുഹൃത്തും ക്യാമറാമാനുമായ അവൻ തന്നെയാണ് ഈ വിവാഹവും പകർത്തുന്നത്. എന്നേയും പ്രമീളയും ചേർത്ത് പിടിച്ചെടുത്ത ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ എന്റെ മനസ്സിലൂടെ പാഞ്ഞു. ഇല്ലടായെന്ന് ചിരിയോടെ …

എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു…….. Read More

നിഷേധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ ഞാൻ നീരുപാധികം കീഴടങ്ങി. കാര്യമെന്താണെന്ന് മനസ്സിലാകാതെ ഭാര്യയെന്നെ അപ്പോഴും വാ പൊളിച്ച് നോക്കുകയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പാടത്ത് മരുന്നടിക്കാൻ തീരുമാനിച്ച നാളായിരുന്നുവത്. എല്ലാം സജ്ജമാണ്. മരുന്നടി യന്ത്രത്തിൽ ഒഴിക്കാനായി മൂന്ന് ലിറ്ററിന്റെ കന്നാസ്സിൽ പെട്രോളും വാങ്ങി ഞാൻ വരുകയായിരുന്നു. കവലയിൽ എത്തിയപ്പോൾ ചില കടകളിൽ കയറേണ്ട ആവിശ്യങ്ങളു ണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് അരക്കിലോ മലര് …

നിഷേധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ ഞാൻ നീരുപാധികം കീഴടങ്ങി. കാര്യമെന്താണെന്ന് മനസ്സിലാകാതെ ഭാര്യയെന്നെ അപ്പോഴും വാ പൊളിച്ച് നോക്കുകയായിരുന്നു…… Read More

ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്താണ് പറയുകയെന്ന് പോലും അറിയാതെ ഓമനയെ കാണാൻ ചാ ത്തോ ത്ത് വീട്ടിലെ കതകിൽ ഞാൻ മുട്ടി. തുറന്നതൊരു പെൺകുട്ടിയായിരുന്നു. മുടി രണ്ടും പിന്നിക്കെട്ടി പുഞ്ചിരിച്ചു നിൽക്കുന്നയൊരു കൊച്ചു കുസൃതി. ‘ആരാ…?’ അതുകേട്ടപ്പോൾ ആരായെന്ന് ഞാനും ചോദിച്ചു. അവളെന്നെ …

ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല……. Read More