
തനിച്ചായത് കൊണ്ട് വൈകാതെ വാടകയെല്ലാം തരുമെന്ന് തുറന്ന ജനാലയിലൂടെ ഞാൻ പറഞ്ഞു.. എന്തുകൊണ്ടോ കതക് തുറക്കാൻ എനിക്ക് തോന്നിയില്ല. ഗോപാലനെ കണ്ടിട്ടേ……
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ‘ആരാണ്….?’ നങ്ങേലി പൂച്ചക്ക് ദോശയും ചമ്മന്തിയും കൊടുക്കുമ്പോഴാണ് കാളിംഗ് ബെല്ലടി കേട്ടത്.. കതക് തുറന്നപ്പോൾ എന്റെ മകന്റെ പ്രായത്തിലുള്ള ഒരുവൻ എന്നോട് ചിരിക്കുന്നു.. ‘ഞാൻ സാഹിബിന്റെ മോനാണ്… സുബൈറ്…. ഉപ്പ മരിച്ചു….!’ അതുകേട്ടപ്പോൾ ഒരു നിമിഷത്തേക്ക് മാത്രമായി …
തനിച്ചായത് കൊണ്ട് വൈകാതെ വാടകയെല്ലാം തരുമെന്ന് തുറന്ന ജനാലയിലൂടെ ഞാൻ പറഞ്ഞു.. എന്തുകൊണ്ടോ കതക് തുറക്കാൻ എനിക്ക് തോന്നിയില്ല. ഗോപാലനെ കണ്ടിട്ടേ…… Read More






