പകൽ സമയം ആയിരുന്നുവെങ്കിൽ, നിഖിതയിപ്പോൾ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നേനേ. വാട്സ് ആപ്പിനേക്കാൾ, അവൾക്ക് ഏറെ പ്രിയം മുഖപുസ്തകം തന്നയായിരുന്നു…….

സെൽഫി സ്റ്റിക് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. ഒപ്പം, നിർമ്മലയും. മുറ്റത്തു വച്ച ഹോണ്ടാ ആക്ടീവ സ്റ്റാർട്ട് ചെയ്തു. നിർമ്മല, വന്നു …

പകൽ സമയം ആയിരുന്നുവെങ്കിൽ, നിഖിതയിപ്പോൾ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നേനേ. വാട്സ് ആപ്പിനേക്കാൾ, അവൾക്ക് ഏറെ പ്രിയം മുഖപുസ്തകം തന്നയായിരുന്നു……. Read More

നിങ്ങൾ ഇതെന്തു ഭാവിച്ചാണ്, ഇവരെ വീണ്ടും ഇവിടെ പൊറുപ്പിയ്ക്കാൻ പോകുകയാണോ.അതിനു മറുപടിയായി എന്റെ കൈ ശക്തിയോടെ അവളുടെ കരണത്തു വീണു…..

ഈറൻ കാറ്റ് എഴുത്ത്:-ഭാവനാ ബാബു വീടിനു മുന്നിൽ രാജുവിന്റെ ഓട്ടോ വന്നു നിന്നതും എന്റെ മനസ്സൊന്നു പിടഞ്ഞു……… മീനു കൊണ്ടു വച്ച ചായ ആറി ത്തുടങ്ങിയിരിയ്ക്കുന്നു…. പോകാൻ നേരം അവൾ പറഞ്ഞതൊക്കെയും മനസ്സിലൊരു കനലായി നീറിപ്പുകയുന്നുണ്ട്. “”ആനന്ദേട്ടാ, രാജു ഇപ്പോഴെത്തും. പോകാൻ …

നിങ്ങൾ ഇതെന്തു ഭാവിച്ചാണ്, ഇവരെ വീണ്ടും ഇവിടെ പൊറുപ്പിയ്ക്കാൻ പോകുകയാണോ.അതിനു മറുപടിയായി എന്റെ കൈ ശക്തിയോടെ അവളുടെ കരണത്തു വീണു….. Read More

ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്താണ് പറയുകയെന്ന് പോലും അറിയാതെ ഓമനയെ കാണാൻ ചാ ത്തോ ത്ത് വീട്ടിലെ കതകിൽ ഞാൻ മുട്ടി. തുറന്നതൊരു പെൺകുട്ടിയായിരുന്നു. മുടി രണ്ടും പിന്നിക്കെട്ടി പുഞ്ചിരിച്ചു നിൽക്കുന്നയൊരു കൊച്ചു കുസൃതി. ‘ആരാ…?’ അതുകേട്ടപ്പോൾ ആരായെന്ന് ഞാനും ചോദിച്ചു. അവളെന്നെ …

ആ പെൺകുട്ടി ഓമനയെ അമ്മേയെന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അങ്ങനെയൊരു ചിന്ത എന്നിൽ സ്പർശിച്ചതേയില്ലായിരുന്നു. അവൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. പ്രസവിച്ചിരിക്കുന്നു. എനിക്കത് വിശ്വസിക്കാനേ ആയില്ല……. Read More

പതിയെ പതിയെ പ്രാരാബ്ദങ്ങളുടെ ചുമട് അവന്റെ തോളിൽ കയറി കൂടുന്നതവനും അറിഞ്ഞു തുടങ്ങി. കല്യാണവും, പാല് കാച്ചാലും, അടിയന്തിരവും പോരാഞ്ഞ് ഏതേലും പെണ്ണ്……..

ചിരിക്കാത്തവർ… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അയാൾ ചിരിക്കാറില്ലെന്നായിരുന്നു എല്ലാവരുടെയും പരാതി. ചിരിക്കാത്ത അയാളുടെ അച്ഛൻ മരിച്ച ശേഷമാണ് അയാളിലെ ചിരി മങ്ങി തുടങ്ങിയത്…. നീയൊരാൺകുട്ടിയല്ലേ, നിനക്ക് എന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ….’ തുടരെ തുടരേയുള്ള അമ്മയുടെ ആ വാക്കുകളിൽ നിന്നാണയാൾ ജീവിതത്തിന്റെ കയ്പ്പുനീർ രുചിച്ചു …

പതിയെ പതിയെ പ്രാരാബ്ദങ്ങളുടെ ചുമട് അവന്റെ തോളിൽ കയറി കൂടുന്നതവനും അറിഞ്ഞു തുടങ്ങി. കല്യാണവും, പാല് കാച്ചാലും, അടിയന്തിരവും പോരാഞ്ഞ് ഏതേലും പെണ്ണ്…….. Read More

ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു………

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ തളരാറില്ല.. അവർക്ക് കുഞ്ഞുങ്ങളില്ല. കിടാങ്ങളെയോ പേരക്കിടാങ്ങളെയോ കൊഞ്ചാൻ …

ഒരുനാൾ കുഞ്ഞമ്പുവിന് തീരെ വയ്യാതായി. മരണം വന്ന് വിളിച്ചാൽ വഴങ്ങാനുള്ള മനക്കരുത്ത് ഉണ്ടെങ്കിലും ചിരുതയെ തനിച്ചാക്കി പോകാൻ അയാൾക്ക് മടിയായിരുന്നു……… Read More

ഒരിക്കലും അവനെ കാണാൻ ഞാൻ സമ്മതിക്കില്ല അയാളും തിരിച്ച് അതേ വാശിയിൽ പറഞ്ഞു. അവനെ കാണരുതെന്ന് പറയാൻ നിങ്ങൾക്ക്എന്താണ് അവകാശം ഞാൻ അവൻ്റെ അമ്മയാണ് നിങ്ങൾ അവനാരാണ്…..

കർമ്മബന്ധം എഴുത്ത് നിഷ സുരേഷ്കുറുപ്പ്  ഉന്തുവണ്ടിയിൽ പച്ചക്കറികൾ വീടുകൾ തോറും കൊണ്ട് നടന്ന് വിറ്റാണ് മഹാദേവൻ ജീവിക്കുന്നത്. അയാൾ മകനെയും ആ വണ്ടിയിൽ ഇരുത്തിയാണ്  കച്ചവടത്തിന് ഇറങ്ങുന്നത്. രണ്ട് വയസ് മാത്രമുള്ള അവനെ വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് വരാൻ പറ്റാത്ത സാഹചര്യം ആയതിനാലാണ് …

ഒരിക്കലും അവനെ കാണാൻ ഞാൻ സമ്മതിക്കില്ല അയാളും തിരിച്ച് അതേ വാശിയിൽ പറഞ്ഞു. അവനെ കാണരുതെന്ന് പറയാൻ നിങ്ങൾക്ക്എന്താണ് അവകാശം ഞാൻ അവൻ്റെ അമ്മയാണ് നിങ്ങൾ അവനാരാണ്….. Read More

അവൾക്ക് അച്ഛന്റെ സ്നേഹം ആവശ്യമുള്ളപ്പോൾ , നിങ്ങൾ പണത്തിന് പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു…ഇന്ന് മകളെ കുറിച്ചുള്ള ആധി കേറിയപ്പോൾ , അവൾ അവൾക്ക് തോന്നിയ ഇടത്തും…….

അകലങ്ങളിൽ ഒരു കടലാസ് തോണി….. എഴുത്ത്:- ഭാവനാ ബാബു ഓഫീസിലെ തിരക്കേറിയ വീഡിയോ കോണ്ഫറൻസിന്റെ ഇടയിലാണ് എന്റെ ഫോൺ നിർത്താതെ റിങ് ചെയ്തത്…. വേഗം തന്നെ ഞാനത് സൈലന്റ് മോഡിൽ ഇട്ടു…. വഴുതി പോയെന്ന് കരുതിയ ഡീൽ കൈപ്പിടിയിൽ ഒതുക്കാനുള്ള വെമ്പലിൽ …

അവൾക്ക് അച്ഛന്റെ സ്നേഹം ആവശ്യമുള്ളപ്പോൾ , നിങ്ങൾ പണത്തിന് പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു…ഇന്ന് മകളെ കുറിച്ചുള്ള ആധി കേറിയപ്പോൾ , അവൾ അവൾക്ക് തോന്നിയ ഇടത്തും……. Read More

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ …..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇന്നത്തെ ബംഗ്ലാദേശിലെ ദ്വാക്കി ഗ്രാമത്തിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി അമ്പതിൽ മേഘാലയിലേക്ക് കുടിയേറി പാർത്തതാണ് അസ്‌ക്കറിന്റെ കുടുംബം. അന്നവൻ തീരേ കുഞ്ഞാണ്. കൈവെള്ളയിൽ തൊടുമ്പോൾ പാൽ പല്ല് കാട്ടി ചിരിക്കുന്ന പ്രായം. അന്ന് അസ്ക്കറിന്റെ ഉപ്പയ്ക്കും കുടുംബത്തിനും താമസിക്കാനുള്ള …

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ ….. Read More