
ആ വാചകത്തിൽ അച്ഛന്റെ പേരിന്റെ കൂടെ സുധാകരൻ എന്നുകൂടി കണ്ടപ്പോൾ കടയിലെ തറയിൽ ഞാൻ ഇരുന്നു. പൂനയിൽ നിന്നാണ് കത്ത് വന്നിരിക്കുന്നത്. അയച്ചതൊരു മണികണ്ഠൻ…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മിനുസമായ തറയിലൂടെ ഭാരമുള്ള മേശവലിക്കുന്നത് പോലെ അച്ഛന്റെ അന്ത്യശ്വാസം ഞാൻ കൃത്യമായി കേട്ടു. കണ്ണുകൾ മലർത്തി തൊണ്ട ഏങ്ങിനിൽക്കുന്നതിന് തൊട്ടുമുമ്പും സുധാകരനെന്ന് അച്ഛൻ പറഞ്ഞിരുന്നു. ‘ആരാണ് സുധാകരൻ…!’ അച്ഛനെ തൊടിയിൽ ഉറക്കി കിടത്തിയ രാത്രിയിൽ പെങ്ങൾ അമ്മയോട് ചോദിച്ചു. …
ആ വാചകത്തിൽ അച്ഛന്റെ പേരിന്റെ കൂടെ സുധാകരൻ എന്നുകൂടി കണ്ടപ്പോൾ കടയിലെ തറയിൽ ഞാൻ ഇരുന്നു. പൂനയിൽ നിന്നാണ് കത്ത് വന്നിരിക്കുന്നത്. അയച്ചതൊരു മണികണ്ഠൻ….. Read More







