
എത്ര ചടുലതയിലാണ്, പ്രിയ സംസാരിക്കുന്നത്. ആർക്കും ഇഷ്ടം തോന്നി പ്പോകുന്ന പ്രകൃതം. കോരിച്ചൊരിയുന്ന വിശേഷങ്ങൾ, പറഞ്ഞാലും പറഞ്ഞാലും…..
ഊട്ടിപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “വിനുച്ചേട്ടാ” വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്, ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, വിനോദ്, ആ വിളി കേട്ടത്. തിരിഞ്ഞു നോക്കി, പ്രിയയാണ്. ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. കൂടെ, …
എത്ര ചടുലതയിലാണ്, പ്രിയ സംസാരിക്കുന്നത്. ആർക്കും ഇഷ്ടം തോന്നി പ്പോകുന്ന പ്രകൃതം. കോരിച്ചൊരിയുന്ന വിശേഷങ്ങൾ, പറഞ്ഞാലും പറഞ്ഞാലും….. Read More








