അതിൽ പ്രേമത്തിന്റെ ഗന്ധമുണ്ടായിരുന്നു.കരുതലിന്റെ തലോടലുണ്ടാ യിരുന്നു.പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു.കാiമത്തിന്റെ അനുഭൂതിയുണ്ടായിരുന്നു……

തിരിച്ചുപോക്ക് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ട്രെയിൻ രണ്ടുമണിക്കൂറോളം ലേറ്റാണെന്ന അനൗൺസ്‌മെന്റ് വീണയുടെ മനസ്സിൽ തീകോരിയിട്ടു. ബാഗുമെടുത്ത്‌ അവൾ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിലേക്കു നടന്നു. ചെറിയ സ്റ്റേഷനാണ്. യാത്രക്കാർ വളരെ കുറവ്. അവരാരും തന്നെ ഈ ഭാഗത്തേക്കു വരുമെന്ന് തോന്നുന്നില്ല. പരിചയമുള്ളവർ ആരേയും കണ്ടുമുട്ടല്ലേ …

അതിൽ പ്രേമത്തിന്റെ ഗന്ധമുണ്ടായിരുന്നു.കരുതലിന്റെ തലോടലുണ്ടാ യിരുന്നു.പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു.കാiമത്തിന്റെ അനുഭൂതിയുണ്ടായിരുന്നു…… Read More

വെയ്റ്റർ കൊണ്ടുവന്നു വച്ച അത്രയൊന്നും ചെറുതല്ലാത്ത ബില്ല് പേ ചെയ്യാനായി കാർഡ് എടുക്കുന്നത് കണ്ടപ്പോൾ അയാളുടെ മുഖമൊന്നു വാടി……

മസാല ദോശ എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “മസാല ദോശ തിന്നണം” മെട്രോ നഗരത്തിലെ വാരാന്ത്യ തിരക്കിലൂടെ ഒരു സർക്കസുകാരനെ പോലെ വണ്ടിയോടിച്ച് ജങ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞപ്പോഴാണ് പ്രിയതമ ആ ആഗ്രഹം പറഞ്ഞത്. തെറ്റിദ്ധരിക്കേണ്ട.വെറുമൊരാഗ്രഹം മാത്രം. മസാല ദോശ എന്നു കേട്ടപ്പോൾ മറ്റൊന്നും …

വെയ്റ്റർ കൊണ്ടുവന്നു വച്ച അത്രയൊന്നും ചെറുതല്ലാത്ത ബില്ല് പേ ചെയ്യാനായി കാർഡ് എടുക്കുന്നത് കണ്ടപ്പോൾ അയാളുടെ മുഖമൊന്നു വാടി…… Read More

തൊഴുതു മടങ്ങുന്ന നേരം അവൾ പ്രസാദമായി നൽകാറുള്ള പുഞ്ചിരിക്കുവേണ്ടി എത്ര സമയം വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ ഒരുക്കമായിരുന്നു

ടീനേജ് ലൗ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?” മഴയുടെ കുളിരുള്ള രാത്രിയിൽമലർന്നു കിടന്നിരുന്ന എന്റെ വലത് ഉരത്തിൽ തലവച്ച് നെഞ്ചിൽ വിരലോടിച്ചു കൊണ്ട് പ്രിയതമ ചോദിച്ചു. ഓർമകളുടെ കളിവഞ്ചിയിലേറി കൊഴിഞ്ഞു പോയ കാലങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കുളിർ തെന്നൽ പോലെ …

തൊഴുതു മടങ്ങുന്ന നേരം അവൾ പ്രസാദമായി നൽകാറുള്ള പുഞ്ചിരിക്കുവേണ്ടി എത്ര സമയം വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ ഒരുക്കമായിരുന്നു Read More

വയ്ക്കുന്നത് വേണമെങ്കിൽ തിന്നാമതി എന്ന് ഇന്നലെ വരെ വ്യംഗ്യമായി പറഞ്ഞിരുന്നവൾ ഇന്നെന്റെ ഇഷ്ടത്തിനായി കാത്തുനിൽക്കുന്നു…..

ഭാര്യയുടെ പിറന്നാൾ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ പെയ്തുതോർന്ന രാത്രി മഴയുടെ തണുപ്പിൽ കമ്പിളിപുതപ്പിന്നുള്ളിൽ ഗാഢനിദ്രയിലായിരുന്ന ഞാൻ ഭാര്യയുടെ സ്നേഹാദ്രമായ മൊഴികൾ കേട്ടാണ് മിഴികൾ തുറന്നത്. രാവിലെ തന്നെ കുളിച്ചു ചന്ദനക്കുറിയൊക്കെ തൊട്ട് മനോഹരമായ പുഞ്ചിരിയോടെ മുന്നിൽ ഒരുകപ്പ് ആവിപറക്കുന്ന കാപ്പിയുമായി വാമഭാഗം. ഇന്നിതെന്തു …

വയ്ക്കുന്നത് വേണമെങ്കിൽ തിന്നാമതി എന്ന് ഇന്നലെ വരെ വ്യംഗ്യമായി പറഞ്ഞിരുന്നവൾ ഇന്നെന്റെ ഇഷ്ടത്തിനായി കാത്തുനിൽക്കുന്നു….. Read More

അതിന് നിനക്ക് സൗന്ദര്യമില്ലെന്നു ആരുപറഞ്ഞു. അതുമാത്രവുമല്ലആ കുട്ടിയുടെ ഫോട്ടോയല്ലേ കണ്ടിട്ടുള്ളൂ. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമൊന്നുമില്ലല്ലോ……

ബി പോസിറ്റീവ് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ” അച്ഛാ എനിക്കീ വിവാഹത്തിന് താത്പര്യമില്ല”ബാലുവിന്റെ വാക്കുകൾ ഉച്ചത്തിലായിരുന്നു. “അതെന്താ നിനക്കങ്ങിനെ തോന്നാൻ”പ്രതാപൻ അത്ഭുതത്തോടെ അവനെ നോക്കി “ആ കുട്ടിയെ കാണാൻ നല്ല സൗന്ദര്യമുണ്ട് .എനിക്ക് മാച്ച് ആവുമെന്ന് തോന്നുന്നില്ല” “അതിന് നിനക്ക് സൗന്ദര്യമില്ലെന്നു ആരുപറഞ്ഞു. …

അതിന് നിനക്ക് സൗന്ദര്യമില്ലെന്നു ആരുപറഞ്ഞു. അതുമാത്രവുമല്ലആ കുട്ടിയുടെ ഫോട്ടോയല്ലേ കണ്ടിട്ടുള്ളൂ. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമൊന്നുമില്ലല്ലോ…… Read More

പ്രധാന വഴിയിൽ നിന്നും ഇട റോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ ഒരു സംശയം ആരോ എന്നെ പിന്തുടരുന്നില്ലേ.എന്റെ പിന്നിലായി ആരുടെയോ കാലടി ശബ്ദം വ്യക്തമായി കേൾക്കാം…….

രാത്രി യാത്ര എഴുത്ത് -:രാജീവ്‌ രാധാകൃഷ്ണപണിക്കർ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഗുരുവായൂർ പാസഞ്ചറിൽ വന്നിറങ്ങുമ്പോൾ രാത്രി പത്തരമണി കഴിഞ്ഞിരുന്നു. പതിനൊന്നു മണിയുടെ ഷിഫ്റ്റിൽ കമ്പനിയിൽ ഡ്യൂട്ടിക്ക്‌ കയറാൻ വീട്ടിൽ നിന്നുള്ള യാത്രയാണ് കമ്പനിയിലേക്ക് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്.ഓട്ടോ വിളിക്കാൻ നിന്നാൽ …

പ്രധാന വഴിയിൽ നിന്നും ഇട റോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ ഒരു സംശയം ആരോ എന്നെ പിന്തുടരുന്നില്ലേ.എന്റെ പിന്നിലായി ആരുടെയോ കാലടി ശബ്ദം വ്യക്തമായി കേൾക്കാം……. Read More

എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി……

മരണ ദൂതൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ കുട്ടപ്പന്റെ തട്ടു കടയിലെ കാലിളകിയ ബഞ്ചിൽ ഇരുന്ന് കൊള്ളിയും ബോട്ടിയും തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. തീർത്തും അപരിചിതൻ. പക്ഷെ അയാൾ എന്നെ നോക്കിയിരിക്കുകയായിരുന്നു. അയാളുടെ ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അല്പം …

എനിക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ഒന്നും പ്രവർത്തിക്കാതെ അയാൾ നിസ്സംഗനായി ഇരിക്കുന്നുവെന്നത് എന്നെ ആശ്ചര്യപ്പെടുത്തി…… Read More

രാവിലെ കെട്ടിയൊരുങ്ങിപ്പോയ കെട്ട്യോൻ കെട്ടും ഭാണ്ഡവുമായി വിറളി പിടിച്ചു വന്നിരിക്കുന്നത് കണ്ട് പെൺപിറന്നോത്തി പരിഭ്രമിച്ചു…..

ലോട്ടറി ടിക്കറ്റ്. എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ ഔസേപ്പിന്റെ മനസ്സ് ലോലമാണ്. മനസ്സിൽ എല്ലായ്പ്പോഴും അന്യരെ സഹായിക്കണമെന്ന ചിന്തയും. അന്യരുടെ അവശത കണ്ടാൽ സഹതാപം തോന്നും. പക്ഷേ സിഗ്നലിനു സമീപത്തെ ലോട്ടറി വില്പനക്കാരിയിൽ നിന്നും എന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് അവരോടുള്ള സഹതാപത്തോടൊപ്പം ലോട്ടറി …

രാവിലെ കെട്ടിയൊരുങ്ങിപ്പോയ കെട്ട്യോൻ കെട്ടും ഭാണ്ഡവുമായി വിറളി പിടിച്ചു വന്നിരിക്കുന്നത് കണ്ട് പെൺപിറന്നോത്തി പരിഭ്രമിച്ചു….. Read More

അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് മുണ്ടിന് പിറകിൽ തിരുകി പടിഞ്ഞാറെ അതിരിലേക്ക് നടന്നു.ങ്ങള് വെ ട്ടാനും കു ത്താനും ഒന്നും പൊണ്ടാട്ടോ. സമാധാനമായി പറഞ്ഞാമതി…….

അതിര് തർക്കം എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ പാറമടയിലെ പണിയും കഴിഞ്ഞു വന്ന് കയ്യും മോറും കഴുകുമ്പോഴാണ് കൈ തുടക്കാൻ കച്ചത്തോർത്തുമെടുത്തുകൊണ്ടുവന്ന കൊച്ചമ്മിണി തെല്ലൊരു ഗദ്ഗദത്തോടെ ചൊല്ലിയത്. “അതേയ് ഞാനൊരു കാര്യം ചൊല്ല്യാ ങ്ങള് ചൂടാവരുത് “ “എന്താണേലും പറഞ്ഞു തൊലക്ക്” കയ്യിലെ തഴമ്പ് …

അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് മുണ്ടിന് പിറകിൽ തിരുകി പടിഞ്ഞാറെ അതിരിലേക്ക് നടന്നു.ങ്ങള് വെ ട്ടാനും കു ത്താനും ഒന്നും പൊണ്ടാട്ടോ. സമാധാനമായി പറഞ്ഞാമതി……. Read More

സാറെ ഒരു ടിക്കറ്റ്. ഇന്നെടുക്കുന്നതാ. കയ്യിലിരുന്നാൽ പെട്ടുപോകും.കുഞ്ഞിന് ഭക്ഷണം വാങ്ങാനാ.തന്റെ കയ്യിലുള്ള ടിക്കറ്റുകളിലേക്കും എന്റെ മുഖത്തേക്കും അവർ ദൈന്യതയോടെ നോക്കി…….

എഴുത്ത്:-രാജീവ്‌ രാധാകൃഷ്ണപണിക്കർ “സാറെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കോ” ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ബസ് സ്റ്റാൻഡിലെ ചാരുബഞ്ചിലിരുന്നുള്ള ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ എന്റെ കണ്ണുകൾ മങ്ങിയിരുന്നു . പിന്നിലായി കൈക്കുഞ്ഞിനേയുമേന്തി ഒരു സ്ത്രീ. നീട്ടിയ കൈകളിൽ ഏതാനും ലോട്ടറി ടിക്കറ്റുകൾ. …

സാറെ ഒരു ടിക്കറ്റ്. ഇന്നെടുക്കുന്നതാ. കയ്യിലിരുന്നാൽ പെട്ടുപോകും.കുഞ്ഞിന് ഭക്ഷണം വാങ്ങാനാ.തന്റെ കയ്യിലുള്ള ടിക്കറ്റുകളിലേക്കും എന്റെ മുഖത്തേക്കും അവർ ദൈന്യതയോടെ നോക്കി……. Read More