കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു. ഭർത്താവ്, വന്നപാടെ……

ഫോർ പ്ലേ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥ യെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ …

കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു. ഭർത്താവ്, വന്നപാടെ…… Read More

ഹരിയേട്ടനായിരുന്നു കൂടെയെങ്കിൽ ഒരു സാധനത്തിൻ്റേയും വില ചോദിക്കില്ലായിരുന്നു. ആവശ്യത്തിനും, അനാവശ്യത്തിനും……

തനിയേ… എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അങ്ങാടിയിലെ പച്ചക്കറിക്കടയിൽ സന്ധ്യനേരത്ത് നല്ല തിരക്കാണ്. രണ്ടു ഷട്ടറുകളുള്ള വലിയ കടയെ ഭാഗിച്ച് പച്ചക്കറികളും, പലചരക്കു സാധനങ്ങളും വിൽപ്പനക്കായി വച്ചിരിക്കുന്നു. ദിവസക്കൂലിക്കാരായ ബംഗാളി ചെറുപ്പക്കാരാൽ ഷോപ്പ് നിറഞ്ഞുനിന്നു. പച്ചക്കറികളും, പലചരക്കു സാമാഗ്രികൾക്കുമൊപ്പം ഒത്തിരി ബീ …

ഹരിയേട്ടനായിരുന്നു കൂടെയെങ്കിൽ ഒരു സാധനത്തിൻ്റേയും വില ചോദിക്കില്ലായിരുന്നു. ആവശ്യത്തിനും, അനാവശ്യത്തിനും…… Read More

എത്ര ചടുലമായാണവൾ സംസാരിക്കുന്നതെന്നു യദുവോർത്തു.അവളുടെ സല്ലാപങ്ങളിലെ മധുരം ആവോളം നുകരാൻ തനിക്കാവുന്നില്ലെന്നും അവൻ വേദനയോടെ തിരിച്ചറിഞ്ഞു………

തിരകൾ എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കടൽക്കരയിൽ തിരക്കൊഴിഞ്ഞിരുന്നു. നേരം വൈകിയെന്ന വ്യഥയാലാകണം; പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരുകൾക്കപ്പുറത്തു നിന്നും ഇനമേതെന്നു തീർച്ച പറയാൻ കഴിയാത്ത ഒരു കൂട്ടം പക്ഷികൾ കിഴക്കു തേടി പറന്നകന്നു കൊണ്ടിരുന്നു. വിസ്തൃതമായ മാനത്ത്, അവയൊരു കറുത്ത …

എത്ര ചടുലമായാണവൾ സംസാരിക്കുന്നതെന്നു യദുവോർത്തു.അവളുടെ സല്ലാപങ്ങളിലെ മധുരം ആവോളം നുകരാൻ തനിക്കാവുന്നില്ലെന്നും അവൻ വേദനയോടെ തിരിച്ചറിഞ്ഞു……… Read More

കൈനീട്ടി ഡയറിയെടുത്തു കൊണ്ട്, അമൃത അമ്മയ്ക്കരികിലിരുന്നു. നിറം മങ്ങിയ ഡയറിയിലെ ആദ്യതാളിൽ, കുനുകുനേ ഏതാനും വരികൾ ചിതറിക്കിടന്നു……..

പട്ടങ്ങൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സായംകാലം; ഗോവണിപ്പടികൾ കയറി വീടിനു മുകൾ നിലയിലെത്തിയപ്പോൾ, അമൃത കണ്ടു; അറിയപ്പെടുന്ന എഴുത്തുകാരിയും അധ്യാപികയുമായ അമ്മ, പത്മജ ശേഖർ അവിടെത്തന്നെയുണ്ട്. പതിവായി എഴുതാനിരിക്കുന്നത്, മട്ടുപ്പാവിന്റെ കോണിൽ പ്രതിഷ്ഠിച്ച പഴയ കസേരയിലാണ്. കാലം നിറം കെടുത്തിയ മരമേശയുടെ …

കൈനീട്ടി ഡയറിയെടുത്തു കൊണ്ട്, അമൃത അമ്മയ്ക്കരികിലിരുന്നു. നിറം മങ്ങിയ ഡയറിയിലെ ആദ്യതാളിൽ, കുനുകുനേ ഏതാനും വരികൾ ചിതറിക്കിടന്നു…….. Read More

അവൾ, അവനേ തീഷ്ണമായി പ്രണയിക്കുന്നുണ്ടായിരിക്കുമോ? താൻ സ്നേഹിച്ചതിലും മേലെയായി; കെട്ടിപ്പിടിയ്ക്കുമ്പോൾ, അവൾക്കിപ്പോഴും…….

മഞ്ജീരം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഓൾഡ് മ ങ്ക് റം; സ്ഫടിക ഗ്ലാസിൽ പകർന്നു. അല്പം കൊക്കകോള ചേർത്ത്, നിറയെ തണുത്ത ജലമൊഴിച്ചു. മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇപ്പോൾ വ്യക്തമായി കാണാം. കുഞ്ഞു നീർക്കുമിളകളേ…. ചില്ലു ഗ്ലാസിലെ നുരകൾ, …

അവൾ, അവനേ തീഷ്ണമായി പ്രണയിക്കുന്നുണ്ടായിരിക്കുമോ? താൻ സ്നേഹിച്ചതിലും മേലെയായി; കെട്ടിപ്പിടിയ്ക്കുമ്പോൾ, അവൾക്കിപ്പോഴും……. Read More

കുളിമുറിയിൽ, രാധാസിന്റെ മഞ്ഞൾ ഗന്ധമുയർന്നു. വിയർപ്പും അഴുക്കു മൊഴിഞ്ഞ ദേഹത്തേ തുടച്ചു വൃത്തിയാക്കി..എന്നിട്ട്, ബാത്റൂമിന്റെ ചുവരിലേ…….

ഉപഹാരം എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് തീയാളുന്ന മീനവെയിലിൽ ചവുട്ടി, റെയിൽപ്പാളങ്ങൾ കുറുകേക്കടന്ന്, പാടം കയറി, തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ അവൾ വീട്ടിലെത്തിയപ്പോൾ, നട്ടുച്ച കഴിഞ്ഞിരുന്നു. അടുക്കു ചോറ്റുപാത്രം പര്യമ്പുറത്തേ കോലായിൽ വച്ച്, അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തു …

കുളിമുറിയിൽ, രാധാസിന്റെ മഞ്ഞൾ ഗന്ധമുയർന്നു. വിയർപ്പും അഴുക്കു മൊഴിഞ്ഞ ദേഹത്തേ തുടച്ചു വൃത്തിയാക്കി..എന്നിട്ട്, ബാത്റൂമിന്റെ ചുവരിലേ……. Read More

ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ…….

വിശപ്പ് എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് രാത്രി; ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ. പാതയോരത്തേ ഏതോ തട്ടുകടയിൽ നിന്നും, ഉയർന്നു പൊങ്ങുന്ന …

ദേശീയപാതയിലെ സിഗ്നൽ കുരുക്കുകളിലൊന്നിൽ, ബസ്സ് പച്ചവെളിച്ചം കാത്തു കിടന്നു. അയാൾ വാച്ചിലേക്കു നോക്കി. എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു മണിക്കൂർ കൂടി യാത്രയുണ്ട്, വീട്ടിലേക്കെത്തുവാൻ……. Read More

ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ………

ഭാഗ്യക്കുറി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി കാത്തിരുന്നു. ചെത്തിത്തേയ്ക്കാത്ത പരുക്കൻ ഇഷ്ടികച്ചുവരിലെ പഴഞ്ചൻ ക്ലോക്കിൽ സമയം എട്ടരയെന്നു കാണിച്ചു. പ്ലാസ്റ്റിക് …

ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ……… Read More